tag:blogger.com,1999:blog-38708227818247692682024-03-15T15:27:44.072+05:30ഉപഭോക്താവ് / Consumerഞാന്‍ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ, അനുഭവിച്ചറിഞ്ഞ, ശരിയെന്നു വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടുന്നു. ഇതുവഴി വരുന്നവര്‍ക്ക് വായിക്കാം, പ്രതികരിക്കാം. പക്ഷേ അതെന്റെ ലക്ഷ്യമല്ല.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger107125tag:blogger.com,1999:blog-3870822781824769268.post-84805575956207823952010-12-28T15:01:00.000+05:302010-12-28T15:01:55.496+05:30സിനിമാ സംഗീതം - ആരൊക്കെയാണതിൽ നിന്നുള്ള പ്രതിഫലത്തിനു (royalty) അവകാശികൾ?<span style="font-size: x-large;"><span style="color: red;">സിനിമാ സംഗീതം</span></span> - ആരൊക്കെയാണതിൽ നിന്നുള്ള പ്രതിഫലത്തിനു (royalty) അവകാശികൾ?<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgAi3TW1_bwI9c_RlyJjCjlRHy-6Lp5vkxJVnt4lZRNQbaJB88ybZHLkgeCB32j5TtJjplOPszVYUuvGKFuVJOtYsZbpOkt3uLNba5hCDUK1tgvW16LR5sqOzL7sQ7h_K3Qbd6-TjOHQU/s1600/songs.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="190" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgAi3TW1_bwI9c_RlyJjCjlRHy-6Lp5vkxJVnt4lZRNQbaJB88ybZHLkgeCB32j5TtJjplOPszVYUuvGKFuVJOtYsZbpOkt3uLNba5hCDUK1tgvW16LR5sqOzL7sQ7h_K3Qbd6-TjOHQU/s200/songs.jpg" width="200" /></a>സിനിമാ സംഗീതവുമായി ബന്ധമുള്ളവർ ഇവരൊക്കെയാണു:<br />
<ul style="color: red;"><li>സിനിമാ നിർമ്മാതാവ്</li>
<li>സംഗീത സംവിധായകൻ</li>
<li>ഗാന രചയിതാവ്</li>
<li>ഗായകൻ</li>
</ul><br />
എന്നാൽ <span style="color: red;">ഇവരെല്ലാം</span> സിനിമാ സംഗീതത്തിനു അവകാശികളല്ലെന്നാണു പാർലമെന്റിന്റെ അംഗീകാരത്തിനു വേണ്ടി സമർപ്പിച്ചിട്ടുള്ള ‘Copyright Amendment Bill, 2010’ നിർദ്ദേശിക്കുന്നത്.<br />
<br />
പുതിയ നിർദ്ദേശപ്രകാരം:<br />
<ul><li style="background-color: #f9cb9c;"><i>ചലച്ഛിത്ര നിർമ്മാണം സംബന്ധിച്ചുള്ള കാര്യങ്ങളിൽ മാത്രമാണു അതിലെ സംഗീതത്തിൽ നിർമ്മാതാവിനു ഒന്നാമത്തെ അവകാശം ഉണ്ടാകുന്നത്.</i></li>
<li><i style="background-color: #f9cb9c;">മറ്റെല്ലാ സന്ദർഭങ്ങളിലും സംഗീത സംവിധായകൻ, ഗാന രചയിതാവ് എന്നിവർക്കാണു സിനിമാ സംഗീതത്തിൽ ഒന്നാമത്തെ അവകാശമുണ്ടാകുന്ന</i>ത്.</li>
</ul><br />
സിനിമാസംഗീതത്തിൽ നിന്നുള്ള പ്രതിഫലത്തിനും (royalty) ഇവർക്കൊക്കെയാണു അർഹത ഉണ്ടാകുന്നത്.<br />
<br />
<i>ചുരുക്കത്തിൽ <span style="color: red;">ഗായകൻ</span> പാടുന്നതിനുള്ള പ്രതിഫലം പറ്റിക്കഴിഞ്ഞാൽ രംഗം വിടുന്നു. അതു കൊണ്ടാകണം, ശ്രീ.യേശുദാസിന്റെ മകൻ വിജയ് യേശുദാസ് സിനിമാ ഗാനങ്ങളുടെ റോയൽറ്റിയെ പറ്റി ഇടക്ക് ചില പ്രസ്താവനകൾ ഇറക്കിയെങ്കിലും പിന്നീടൊന്നും പറഞ്ഞു കാണാത്തത്.</i><br />
<br />
<br />
റേഡിയോവിൽ കൂടെ സിനിമാ സംഗീതം കേൾപ്പിക്കുമ്പോഴും, സ്റ്റേജിൽ സിനിമാ സംഗീതം ആലപിക്കുമ്പോഴും ആ സംഗീതത്തിന്റെ സംവിധായകനും, രചയിതാവിനും പ്രതിഫലത്തിനു (റോയൽറ്റി) അർഹരാണന്നല്ലേ ഇതിനർത്ഥം? എന്നാൽ ടിവിയിൽ കൂടിയുള്ള ദൃശ്യപ്രദർശനത്തിനു സിനിമാ നിർമ്മാതാവിനും കൂടി പ്രതിഫല വിഹിതത്തിനു (റോയൽറ്റി) അർഹരാകുന്നില്ലേ?<br />
<br />
<br />
<br />
ഏതായാലും, ഇതു സംബന്ധിച്ച നിയമവും ചട്ടങ്ങളും ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.<br />
------------------------------------------<br />
ഒസ്കാർ ഫെർണാൻഡസ് അദ്ധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിയുടെ നിർദ്ദേശങ്ങളടങ്ങിയ ബിൽ <a href="http://164.100.47.5/newcommittee/reports/EnglishCommittees/Committee%20on%20HRD/227.pdf">ഇവിടെ വായിക്കാം</a>. <br />
-------------------------------------------<br />
അതിലെ Clause 6 – Section 18 – Assignment of Copyright: പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.<br />
<br />
(vi) Clause 6 – Section 18 – Assignment of Copyright: The Committee has accepted both amendments to this clause. This was one of the most contentious amendments in the Bill and can be seen as a clear victory for lyricists and composers. The Committee has taken note of the Supreme Court decision in the IPRS case in 1977 and has stated that the proposed amendments are merely a reiteration of Section 13(4) of the Copyright Act. This amendment would therefore allow composers and lyricists to retain their rights over the work which may have been incorporated into a cinematograph work. Thus although the producer of the movie is the first owner with respect to the music when it is used as part of the cinematograph work, the lyricist or the composer will be considered first owner for all other purposes.<br />
<br />
Most interestingly the Committee also recommended the addition of the following proviso to Section 18: Provided also that the author of the literary or musical work included in a cinematograph film shall not assign or waive the right to receive royalties to be shared on an equal basis with the assignee of copyright for the utilisation of such work in any form other than for the communication to the public of the work along with the cinematograph film in a cinema hall, except to the author's legal heirs or to a copyright society for collection and distribution and any agreement to contrary shall be void".<br />
<br />
<br />
This would mean that even if an author were to licence his rights he would have to receive a minimum 50% of the royalties in all cases where the work is exploited except when it is exploited as a part of a cinematograph film in a cinema hall. The provision also makes it clear that any contract attempting to waive these rights is void in law.<br />
<br />
Another similar proviso has been added to cater to the interests of lyricists and composers in the case of sound recordings. The same is reproduced below:<br />
<br />
Provided also that the author of the literary or musical work included in the sound recording but not forming part of any cinematograph film shall not assign the right to receive royalties to be shared on an equal basis with the assignee of copyright for any utilisation of such work except to the author's legal heirs or to a collecting society for collection and distribution and any assignment to the contrary shall be void.<br />
കടപ്പാട്: <a href="http://spicyipindia.blogspot.com/2010/11/parliamentary-standing-committee-tables.html">സ്പൈസി ഇൻഡ്യയിലെ ലേഖനം</a>.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com11tag:blogger.com,1999:blog-3870822781824769268.post-11921993757696325702010-12-01T14:21:00.000+05:302010-12-01T14:21:43.483+05:30മൊബൈലിലെ പരസ്യ വിളിക്കാർ<b style="color: red;">മൊബൈലിലെ 'പരസ്യ'വിളിക്കാര് ജാഗ്രതൈ! ഇനി വന്‍ പിഴ</b><br />
<br />
പരസ്യ പ്രചാരണത്തിനായി അന്യരുടെ മൊബൈലുകളിലേക്കു വിളിക്കുന്ന ടെലിമാര്‍ക്കറ്റിങ് <br />
കമ്പനികള്‍ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നതു വന്‍ പിഴയാണ്. മൊബൈല്‍ വരിക്കാരെ അനാവശ്യമായി ശല്യം ചെയ്യുന്നത് ഒഴിവാക്കാനാണു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്നു മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന കമ്പനികള്‍ക്കു വന്‍ പിഴ ചുമത്താനാണു ട്രായ് തീരുമാനം.<br />
<br />
ഇത്തരം കമ്പനികള്‍ക്ക് ‘700” ല്‍ തുടങ്ങുന്ന നമ്പറും നല്‍കും. അതിനാല്‍ മൊബൈല്‍ ഫോണിലേക്കു വരുന്ന വിളികള്‍ പെട്ടെന്നു മനസ്സിലാക്കാനും കോള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവസരം ഉപഭോക്താവിനു കിട്ടുകയും ചെയ്യും. ടെലിമാര്‍ക്കറ്റിങ് <br />
കമ്പനിക്കെതിരെ ആറു തവണയില്‍ കൂടുതല്‍ പരാതി ലഭിച്ചാല്‍ രണ്ടു ലക്ഷം രൂപയാണു പിഴ.<br />
<br />
നിര്‍ദേശം ലംഘിച്ച് ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ നടത്തുന്ന ആദ്യ കോളിന് 25,000 രൂപ പിഴ ചുമത്താം. <br />
<br />
രണ്ടാമത്തേതിന് 75,000 രൂപ. ആറിലെത്തുമ്പോഴേക്കും ഇതു രണ്ടു ലക്ഷമാകും. അതുപോലെ തന്നെ ‘ഡു നോട്ട് കോള്‍” (വിളിക്കാതിരിക്കുക) നിര്‍ദേശം നല്‍കിയിട്ടും നാലു തവണയില്‍ അധികം ഫോണ്‍ ചെയ്താല്‍ സേവന ദാതാക്കള്‍ക്കു ചുമത്തുന്ന പിഴ 10 ലക്ഷം രൂപ.<br />
<br />
പരസ്യ പ്രചാരണം ലക്ഷ്യമാക്കിയുള്ള ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ താല്പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത്തരം കോളുകള്‍ കിട്ടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു ടെലിമാര്‍ക്കറ്റിങ് <br />
കമ്പനികളുടെയും സേവന ദാതാക്കളുടെയും ബാധ്യതയാണെന്നും ട്രായ് പുറത്തിറക്കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കും. <br />
ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതിനു മേയില്‍ ട്രായ് ചര്‍ച്ചാ രേഖ പുറത്തിക്കിയിരുന്നു. 2007 നാഷനല്‍ ഡു നോട്ട് കോള്‍ റജിസ്ട്രി സര്‍ക്കാര്‍ <br />
നടപ്പാക്കിയിരുന്നുവെങ്കിലും ഇതു കാര്യമായ ഫലം നല്‍കിയിരുന്നില്ല. പുതിയ നിര്‍ദേശ പ്രകാരം <br />
ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ സേവന ദാതാക്കളുടെ പക്കല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം.<br />
[malayala manorama 30-11-2010]<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-3870822781824769268.post-3112888133743710102010-11-14T14:35:00.000+05:302010-11-14T14:35:34.242+05:30എ.റ്റി.എം. പരാതികൾ - ATM Complaintsഎ.ടി.എം. കാർഡ് ലഭ്യമാക്കിയ <span style="color: red;">അക്കൌണ്ട് ഉള്ള ബാങ്കിൽ</span> പരാതി നൽകണം. ബാങ്കിന്റെ കസ്റ്റമർ കെയറിൽ ഫോൺ മുഖാന്തിരവും പരാതിപ്പെടണം. പരാതി രജിസ്റ്റർ ചെയ്ത നമ്പരോ, <br />
അക്നോളഡ്ജ്മെന്റൊ വാങ്ങണം.<br />
<br />
എ.ടി.എം തകരാർ മൂലം പണം ലഭിക്കാതെ അക്കൌണ്ടിൽ നിന്നും കുറവ് ചെയ്തവരുടെ <br />
പരാതി ലഭിച്ച് <span style="color: red;">12 ദിവസങ്ങൾക്കുള്ളിൽ</span> പണം തിരിച്ച് നൽകിയിരിക്കണമെന്നാണു <br />
<a href="http://www.rbi.org.in/commonman/English/s%20%20cripts/Notification.aspx?Id=440">റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം</a>.<br />
<br />
പണം തിരിയെ നൽകാൻ താമസിച്ചാൽ 12 ദിവസത്തിനു മുകളിൽ വീഴ്ച വരുത്തുന്ന <span style="color: red;">ഓരോ ദിവസത്തിനും 100 രൂപ വീതം</span> നഷ്ടപരിഹാരം പണം തിരിയെ നൽകുന്നതോടൊപ്പം നൽകണം. <br />
<br />
നഷ്ടപരിഹാരത്തിനു വേണ്ടി പ്രത്യേക അപേക്ഷയൊന്നും ആവശ്യമില്ല. <br />
<br />
12 ദിവസത്തിനുള്ളിൽ പണം മടക്കി കിട്ടിയില്ലെങ്കിൽ ബങ്കിന്റെ പരാതി പരിഹാര സെല്ലിലോ, ഉയർന്ന ഉദ്ദ്യോഗസ്ഥനേയോ രേഖാ മൂലം പരാതിയെ കുറിച്ച് ഓർമ്മിപ്പിക്കണം.<br />
<br />
30 ദിവസത്തിനകം പരാതി പരിഹരിക്ക പെട്ടില്ലെങ്കിൽ ബാങ്കിംഗ് <a href="http://upabhokthavu.blogspot.com/2008/09/blog-post_09.html">ഓംബുഡ്സ് മാനേയോ</a> <a href="http://upabhokthavu.blogspot.com/2007/10/blog-post_30.html">ഉപഭോക്തൃ കോടതിയേയോ</a> സമീപിക്കാം.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-3870822781824769268.post-2936100391012897972010-08-21T14:32:00.000+05:302010-08-21T14:32:41.932+05:30എം.പി. മാരുടെ പുതുക്കിയ ശമ്പളം: MP salary revisedഡല്‍ഹിയിലേക്ക് കേരളജനത തിരഞ്ഞെടുത്തയക്കുന്ന ഒരോ ജനസേവകര്‍ക്കും സര്‍ക്കാര്‍ നല്കുന്ന ആനുകൂല്ല്യങ്ങള്‍ എന്തൊക്കയെന്ന് അറിഞ്ഞിരിക്കേണ്ടതല്ലേ?<br />
<br />
ഇതാ, <span style="color: red;">ഇതൊക്കെയാണ്, സെപ്റ്റമ്പര്‍ 2001 മുതല്‍ഃ</span>-<br />
<br />
<ul><li>മാസശമ്പളം - 12,000 രൂ.</li>
<li>തിരഞ്ഞെടുത്തയച്ച നിയോജക മണ്ഡലത്തിനുള്ളിലെ മാസ ചിലവുകള്‍ക്ക് - 10,000 രൂ</li>
<li>ഓഫീസ്സ് ചിലവുകള്‍ക്ക് ഓരോമാസവും - 14,000 രൂ</li>
<li>യാത്രപ്പടിഃ</li>
<li>റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുന്നുവെങ്കില്‍ - കിലോമീറ്ററിന് 8 രൂപ</li>
<li>(ഡല്‍ഹിവരെ ഒന്നു പോയ്വരുവാന്‍ - 6000 കിലോമീറ്റര്‍)</li>
<li>പാര്‍ലമെന്റ് കൂടുന്ന ഓരോ ദിവസ്സത്തേക്കും ടി.എ.,ഡി.എ. - 500 രൂ</li>
<li>ഇന്‍ഡ്യയില്‍ എവിടെയും, എപ്പോള്‍ വേണമെങ്കിലും ഭാര്യയുമൊത്തുള്ള ഒന്നാംക്ലാസ്സ് എ.സി. യില്‍ റയില്‍ യാത്ര - പൂര്‍ണ്ണമായും സൗജന്യം.</li>
<li>ഡല്‍ഹിയിലേക്ക് ഭാര്യയുമൊത്ത്വിമാനയാത്ര - ബിസിനസ്സ് ക്ലാസ്സില്‍ ഒരു കൊല്ലം 32 പ്രാവശ്യം - പൂര്‍ണ്ണമായും സൗജന്യം.</li>
<li>താമസംഃ ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റോ, ഹോസ്റ്റല്‍മുറിയോ - പൂര്‍ണ്ണമായും സൗജന്യം.</li>
<li>വെള്ളംഃ ഒരു കൊല്ലത്തേക്ക് 400 കിലോ ലിറ്റര്‍ വരെ പൂര്‍ണ്ണമായും സൗജന്യം.</li>
<li>കറണ്ട്ഃ ഒരു കൊല്ലത്തേക്ക് 50,000 യൂണിറ്റ് - പൂര്‍ണ്ണമായും സൗജന്യം.</li>
<li>വീട് വൃത്തിയാക്കാന്‍ഃ ഒരു കൊല്ലത്തേക്ക് - 30,000 രൂ</li>
<li>ടെലഫോണ്‍ഃ ഇന്റര്‍നെറ്റ് കണക്ക്ഷനും 1,70,000 കോളുകളും പൂര്‍ണ്ണമായും സൗജന്യം.</li>
<li>രോഗ ചികിത്സഃ തനിക്കും കുടുമ്പത്തിനും ചിലവു മുഴുവന്‍ - പൂര്‍ണ്ണ സൗജന്യം.</li>
</ul><br />
അതായത് ഏകദേശം 32 ലക്ഷം രൂപയാണ് ഒരു കൊല്ലം ഒരാള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്. നമുക്ക് 20 എം.പി. മാരുണ്ട്.<br />
<br />
<span style="color: red;">ഇവര്‍ റിട്ടയര്‍ ചെയ്താലോ?ഃ</span><br />
<br />
ഒരാള്‍ക്ക് ഒരോമാസവും 3,000 രൂപാ പെന്ഷന്. 5 കൊല്ലത്തില്‍ കവിഞ്ഞുള്ള ഓരോ വര്‍ഷത്തിനും 600 രൂപ കൂടുതല്‍.<br />
<br />
<span style="color: #3366ff;">എന്തു പറയുന്നൂ, നമ്മളെ സേവിക്കാന്‍ ഈ തുക മതിയാകുമോ അവര്‍ക്ക്?</span><br />
<br />
ആധാരംഃ http://www.parliamentofindia.nic.in/ls/intro/p8.htm<br />
<br />
<u><b>updated on 21-8-2010 </b></u><br />
<br />
<span padma_font_family_property="Manorama" style="font-family: Manorama;">ന്യൂഡല്‍ഹി: എംപിമാരുടെ <span style="color: red;">ശമ്പളം</span> 300% വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇതോടെ <span style="color: red;">മാസശമ്പളം</span> 16,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. എംപിമാരുടെ <span style="color: red;">സിറ്റിങ് ഫീസ്</span> 1000ല്‍ നിന്നു 2,000 ആയും <span style="color: red;">മണ്ഡല അലവന്‍സ്</span> 20,000ത്തില്‍ നിന്നു 40,000 ആയും ഉയര്‍ത്താനും തീരുമാനമായി. <span style="color: red;">യാത്രബത്ത</span> ഒരു ലക്ഷം രൂപയില്‍ നിന്നു നാലു ലക്ഷം ആയി ഉയര്‍ത്തി. 8,000 രൂപ ആയിരുന്ന <span style="color: red;">പെന്ഷന്</span> ആനുകൂല്യം 20,000 രൂപ ആക്കി. പ്രതിമാസ <span style="color: red;">ഓഫീസ് അലവന്‍സ്</span> 20,000 തില്‍ നിന്നും 40,000 രൂപയാക്കി.</span><br />
<span padma_font_family_property="Manorama" style="font-family: Manorama;"><br />
</span><br />
<span padma_font_family_property="Manorama" style="font-family: Manorama;">പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വീട്ടില്‍ നിന്നും അടുത്ത വിമാനത്താവളം വരെയും തിരിച്ചും <span style="color: red;">യാത്രാ ബത്ത</span> കിലൊമീറ്ററിനു 13 രൂപയില്‍ നിന്നും 16 രൂപയാക്കി. വാഹനം വാങ്ങുന്നതിനു പലിശയില്ലാ <span style="color: red;">വാഹന വായ്പ</span> - ഒറ്റത്തവണ ഒരു ലക്ഷത്തില്‍ നിന്നും നാലു ലക്ഷമായി പുതുക്കി. ;എം.പി.ക്കും ജീവിത പങ്കാളിക്കും ഉയര്‍ന്ന ക്ലാസ്സില്‍ <span style="color: red;">ട്രെയിന്‍ യാത്രാ</span> സൌജന്യം , നാട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിവര്‍ഷം 34 സൌജന്യ <span style="color: red;">വിമാന ടിക്കറ്റ്</span>. ജീവിത പങ്കാളിക്ക് പ്രതിവര്‍ഷം 8 സൌജന്യ വിമാന ടിക്കറ്റ്. </span><br />
<span padma_font_family_property="Manorama" style="font-family: Manorama;"><br />
</span><br />
<span padma_font_family_property="Manorama" style="font-family: Manorama;"><b><span style="color: #cc0000;">പതിനഞ്ചാം ലോക് സഭയുടെ തുടക്കം മുതല്‍ (മേയ് 2009) ഇതിനു പ്രാബല്യം ഉണ്ടാകും.</span></b></span><br />
<br />
<span padma_font_family_property="Manorama" style="font-family: Manorama;"><span style="color: #cc0000;">ഇടതുപക്ഷ എംപി മാർ ഇത്തരത്തിൽ അവരുടെ വേതനം അവർതന്നെ വർദ്ധിപ്പിക്കുന്നതിനെ എതിർത്തു. ബാക്കിയുള്ളവരെല്ലാം ശമ്പളം ഇനിയും ഉയർത്തി ക്യാബിനെറ്റ് സെക്രട്ടറി വാങ്ങുന്നതിനേക്കാൾ (80,000) ഒരു രൂപയെങ്കിലും കൂടുതൽ വേണമെന്നു ആവശ്യപ്പെട്ടു. കാരണം പ്രോട്ടോക്കോൾ അനുസരിച്ച് ഒരു എം.പി. ഏറ്റവും വലിയ ഉദ്ദ്യോഗസ്ഥനേക്കാൾ മുകളിലാണു പദവി. എന്നാൽ പാർലമെന്ററി കമ്മറ്റി 50000 രൂപ വരെ ഉയർത്താനേ ശുപാർശ ചെയ്തുള്ളൂ.</span></span><br />
<br />
<span padma_font_family_property="Manorama" style="font-family: Manorama;"><span style="color: #cc0000;">ഇടതു പക്ഷ എം.പി.മാർ 16000 രൂപ ശമ്പളം വാങ്ങുമ്പോൾ തന്നെ അവരുടെ പാർട്ടിക്ക് 22000 രൂപയാണു ലെവിയായി പ്രതിമാസം അടക്കേണ്ടത്. ഇപ്പോൾ 50000 രൂപയാക്കിയാൽ ലവിയും ആനുപാതികമായി കൂട്ടും. അതു കൊണ്ട് അവർക്കു കിട്ടുന്ന നേട്ടം കുറവാണു. അവർ ശമ്പളവർദ്ധനവിനെ എതിർത്തതിനു ഇതും കൂടി ഒരു കാരണമായിരിക്കാം. </span><b><span style="color: #cc0000;"><br />
</span></b></span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com20tag:blogger.com,1999:blog-3870822781824769268.post-62016627254077722422010-08-11T14:44:00.001+05:302010-08-11T14:56:23.814+05:30കേന്ദ്ര സര്‍ക്കാരുമായി ബന്ധപെടണോ, ഇതാ ഇതിലെ,ഇതിലേ .<span style="font-size: small;"> <span style="font-size: large;"><span style="color: red;">കേന്ദ്ര സര്‍ക്കാരുമായി ബന്ധപെടാന്‍ ഈ ലിങ്കുകള്‍ സഹായകമാകും.:</span></span></span><br />
<br />
<span style="font-size: small;">Obtain: <br />
* <span style="font-size: large;"><a e0ce3311="true" href="http://www.india.gov.in/howdo/howdoi.php?service=1" target="_blank">Birth Certificate</a> <br />
* <a href="http://www.india.gov.in/howdo/howdoi.php?service=4">Caste Certificate</a> </span></span><span style="font-size: large;"><br />
* <a href="http://www.india.gov.in/howdo/otherservice_details.php?service=8">Tribe Certificate</a> </span><span style="font-size: large;"><br />
* <a href="http://www.india.gov.in/howdo/howdoi.php?service=5">Domicile Certificate</a> </span><span style="font-size: large;"> <br />
* <a href="http://www.india.gov.in/howdo/howdoi.php?service=6">Driving Licence</a> </span><span style="font-size: large;"> <br />
* <a href="http://www.india.gov.in/howdo/howdoi.php?service=3">Marriage Certificate</a> </span><span style="font-size: large;"><br />
* <a href="http://www.india.gov.in/howdo/howdoi.php?service=2"> Death Certificate</a> </span><span style="font-size: large;"><br />
* Search More - How do I</span><span style="font-size: small;"><br />
<br />
Apply for: <br />
* <span style="color: red;">PAN Card</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=15" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=15</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">TAN Card</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=3" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=3</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Ration Card</span> <<a e0ce3311="true" href="http://www.india.gov.in/howdo/howdoi.php?service=7" target="_blank">http://www.india.gov.in/<wbr></wbr>howdo/howdoi.php?service=7</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Passport </span><<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=2" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=2</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Inclusion of name in the Electoral Rolls</span> <<a e0ce3311="true" href="http://www.india.gov.in/howdo/howdoi.php?service=10" target="_blank">http://www.india.gov.in/<wbr></wbr>howdo/howdoi.php?service=10</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Search More - How do I</span> <<a e0ce3311="true" href="http://www.india.gov.in/howdo/advancedsearch.php" target="_blank">http://www.india.gov.in/<wbr></wbr>howdo/advancedsearch.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
<br />
Register: <br />
* <span style="color: red;">Land/Property</span> <<a e0ce3311="true" href="http://www.india.gov.in/howdo/howdoi.php?service=9" target="_blank">http://www.india.gov.in/<wbr></wbr>howdo/howdoi.php?service=9</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Vehicle</span> <<a e0ce3311="true" href="http://www.india.gov.in/howdo/howdoi.php?service=13" target="_blank">http://www.india.gov.in/<wbr></wbr>howdo/howdoi.php?service=13</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">With State Employment Exchange</span> <<a e0ce3311="true" href="http://www.india.gov.in/howdo/howdoi.php?service=12" target="_blank">http://www.india.gov.in/<wbr></wbr>howdo/howdoi.php?service=12</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">As Employer</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=17" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=17</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Company </span><<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=19" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=19</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">.IN Domain</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=18" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=18</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <a e0ce3311="true" href="http://gov.in/" target="_blank">GOV.IN</a></span><br />
<div c2ef7e340ad0d381="gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;"><span style="color: red;">Domain </span><<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=25" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=25</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Search More - How do I </span><<a e0ce3311="true" href="http://www.india.gov.in/howdo/advancedsearch.php" target="_blank">http://www.india.gov.in/<wbr></wbr>howdo/advancedsearch.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
<br />
Check/Track: <br />
* <span style="color: red;">Waiting list status for Central Government Housing</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=9" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=9</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Status of Stolen Vehicles</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=1" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=1</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Land Records</span> <<a e0ce3311="true" href="http://www.india.gov.in/landrecords/index.php" target="_blank">http://www.india.gov.in/<wbr></wbr>landrecords/index.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Causelist of Indian Courts</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=7" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=7</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Court Judgements (JUDIS )</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=24" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=24</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Daily Court Orders/Case Status</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=21" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=21</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Acts of Indian Parliament</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=13" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=13</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Exam Results</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=16" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=16</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Speed Post Status</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=10" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=10</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Agricultural Market Prices Online</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=6" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=6</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Search More - How do I </span><<a e0ce3311="true" href="http://www.india.gov.in/howdo/advancedsearch.php" target="_blank">http://www.india.gov.in/<wbr></wbr>howdo/advancedsearch.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
<br />
Book/File/Lodge: <br />
* <span style="color: red;">Train Tickets Online</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=5" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=5</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Air Tickets Online </span><<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=4" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=4</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Income Tax Returns</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=12" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=12</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Complaint with Central Vigilance Commission (CVC)</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=14" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=14</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <span style="font-family: Symbol;"><br />
·</span> <span style="color: red;">Search More - How do I</span> <<a e0ce3311="true" href="http://www.india.gov.in/howdo/advancedsearch.php" target="_blank">http://www.india.gov.in/<wbr></wbr>howdo/advancedsearch.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
<br />
Contribute to: <br />
* <span style="color: red;">Prime Minister's Relief Fund</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=11" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=11</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Search More - How do I </span><<a e0ce3311="true" href="http://www.india.gov.in/howdo/advancedsearch.php" target="_blank">http://www.india.gov.in/<wbr></wbr>howdo/advancedsearch.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
<br />
Others: <br />
* <span style="color: red;">Send Letters Electronically</span> <<a e0ce3311="true" href="http://www.india.gov.in/howdo/otherservice_details.php?service=20" target="_blank">http://www.india.gov.in/<wbr></wbr>howdo/otherservice_details.<wbr></wbr>php?service=20</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Search More - How do I </span><<a e0ce3311="true" href="http://www.india.gov.in/howdo/advancedsearch.php" target="_blank">http://www.india.gov.in/<wbr></wbr>howdo/advancedsearch.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
<br />
Recently Added Online Services <br />
* <span style="color: red;">Tamil Nadu: Online application of marriage certificate for persons having registered their marriages </span><<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2691" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2691</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Tamil Nadu: Online District wise soil Details of Tamil Nadu</span> <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2693" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2693</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Tamil Nadu: View Water shed Atlas of Tamil Nadu</span> <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2694" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2694</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Tamil Nadu: E-Pension District Treasury Tirunelveli</span> <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2695" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2695</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Meghalaya: Search Electoral Roll Online by Name (2008</span>) <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2697" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2697</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Meghalaya: Search Electoral Roll Online by EPIC number (2008)</span> <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2698" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2698</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Meghalaya: Search Electoral Roll Online by House number (2008)</span> <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2699" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2699</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Himachal Pradesh: Revised Pay and Arrears Calculator-Fifth Pay</span> <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2702" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2702</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* Meghalaya: Search Electoral Roll Online by Part number (2008) <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2700" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2700</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Andhra Pradesh: Online Motor Driving School Information</span> <<a e0ce3311="true" href="http://www.india.gov.in/howdo/onlineservice_detail.php?service=2705" target="_blank">http://www.india.gov.in/<wbr></wbr>howdo/onlineservice_detail.<wbr></wbr>php?service=2705</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
Global Navigation <br />
* <span style="color: red;">Citizens</span> <<a e0ce3311="true" href="http://www.india.gov.in/citizen.php" target="_blank">http://www.india.gov.in/<wbr></wbr>citizen.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Business (External website that opens in a new window)</span> <<a e0ce3311="true" href="http://business.gov.in/" target="_blank">http://business.gov.in/</a></span><br />
<div c2ef7e340ad0d381="business.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Overseas</span> <<a e0ce3311="true" href="http://www.india.gov.in/overseas.php" target="_blank">http://www.india.gov.in/<wbr></wbr>overseas.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Government </span><<a e0ce3311="true" href="http://www.india.gov.in/govt.php" target="_blank">http://www.india.gov.in/govt.<wbr></wbr>php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Know India</span> <<a e0ce3311="true" href="http://www.india.gov.in/knowindia.php" target="_blank">http://www.india.gov.in/<wbr></wbr>knowindia.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Sectors</span> <<a e0ce3311="true" href="http://www.india.gov.in/sector.php" target="_blank">http://www.india.gov.in/<wbr></wbr>sector.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Directories</span> <<a e0ce3311="true" href="http://www.india.gov.in/directories.php" target="_blank">http://www.india.gov.in/<wbr></wbr>directories.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Documents </span><<a e0ce3311="true" href="http://www.india.gov.in/documents.php" target="_blank">http://www.india.gov.in/<wbr></wbr>documents.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Forms</span> <<a e0ce3311="true" href="http://www.india.gov.in/forms/forms.php" target="_blank">http://www.india.gov.in/<wbr></wbr>forms/forms.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Acts</span> <<a e0ce3311="true" href="http://www.india.gov.in/govt/acts.php" target="_blank">http://www.india.gov.in/govt/<wbr></wbr>acts.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Rules </span><<a e0ce3311="true" href="http://www.india.gov.in/govt/rules.php" target="_blank">http://www.india.gov.in/govt/<wbr></wbr>rules.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Schemes </span><<a e0ce3311="true" href="http://www.india.gov.in/govt/schemes.php" target="_blank">http://www.india.gov.in/govt/<wbr></wbr>schemes.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Tenders</span> <<a e0ce3311="true" href="http://www.india.gov.in/tenders.php" target="_blank">http://www.india.gov.in/<wbr></wbr>tenders.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;"> Home</span> <<a e0ce3311="true" href="http://www.india.gov.in/default.php" target="_blank">http://www.india.gov.in/<wbr></wbr>default.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">About the Porta</span>l <<a e0ce3311="true" href="http://www.india.gov.in/abouttheportal.php" target="_blank">http://www.india.gov.in/<wbr></wbr>abouttheportal.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Site Map</span> <<a e0ce3311="true" href="http://www.india.gov.in/sitemap.php" target="_blank">http://www.india.gov.in/<wbr></wbr>sitemap.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Link to Us </span><<a e0ce3311="true" href="http://www.india.gov.in/linktous.php" target="_blank">http://www.india.gov.in/<wbr></wbr>linktous.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Suggest to a Friend</span> <<a e0ce3311="true" href="http://www.india.gov.in/suggest/suggest.php" target="_blank">http://www.india.gov.in/<wbr></wbr>suggest/suggest.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Help </span><<a e0ce3311="true" href="http://www.india.gov.in/help.php" target="_blank">http://www.india.gov.in/help.<wbr></wbr>php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Terms of Use</span> <<a e0ce3311="true" href="http://www.india.gov.in/termscondtions.php" target="_blank">http://www.india.gov.in/<wbr></wbr>termscondtions.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Feedback</span> <<a e0ce3311="true" href="http://www.india.gov.in/feedback.php" target="_blank">http://www.india.gov.in/<wbr></wbr>feedback.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Contact Us </span><<a e0ce3311="true" href="http://www.india.gov.in/contactus.php" target="_blank">http://www.india.gov.in/<wbr></wbr>contactus.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">> <br />
* <span style="color: red;">Accessibility Statement </span><<a e0ce3311="true" href="http://www.india.gov.in/accessibilitystatement.php" target="_blank">http://www.india.gov.in/<wbr></wbr>accessibilitystatement.php</a></span><br />
<div c2ef7e340ad0d381="india.gov.in" style="cursor: pointer; display: inline; height: 16px; padding-right: 16px; width: 16px;"></div><span style="font-size: small;">></span><br />
<br />
<span style="font-size: 10pt;">കടപ്പാട്: വിവേക് സ്റ്റാന്‍ലി .</span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com1tag:blogger.com,1999:blog-3870822781824769268.post-6093469367667561142010-08-09T14:53:00.000+05:302010-08-09T14:53:07.436+05:30സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്‍ഫോര്‍മന്‍സ് - KSEB<span padma_font_family_property="Manorama" style="font-family: Manorama;">വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ <span style="font-size: large;"><span style="color: red;">സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്‍ഫോര്‍മന്‍സ്.</span></span></span><br />
<span padma_font_family_property="Manorama" style="font-family: Manorama;">ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ നാലു വര്‍ഷം മുന്‍പു </span><span padma_font_family_property="Manorama" style="font-family: Manorama;">വൈദ്യുതി റഗുലേറ്ററി കമ്മിഷന്</span><span padma_font_family_property="Manorama" style="font-family: Manorama;"> സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്‍ഫോര്‍മന്‍സ് എന്ന പേരില്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇൌ ചട്ടങ്ങള്‍ നടപ്പാക്കാതെ ഇതുവരെ ബോര്‍ഡ് തടിതപ്പി. ബോര്‍ഡ് നേരിട്ട് ബോധവല്‍ക്കരണം നടത്തണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. <div align="left" style="clear: left; float: left; margin-right: 1px; margin-top: 5px; padding-right: 1px; padding-top: 5px;"> </div>ബോര്‍ഡ് ഒാഫിസുകളില്‍ നോട്ടീസായി പോലും കമ്മിഷന്റെ നിര്‍ദ്ദേശം പരസ്യപ്പെടുത്തിയതുമില്ല. </span><span padma_font_family_property="Manorama" style="font-family: Manorama;"><span style="color: red;"> </span></span><br />
<span padma_font_family_property="Manorama" style="font-family: Manorama;"><span style="color: red;"><br />
</span></span><br />
<span padma_font_family_property="Manorama" style="font-family: Manorama; font-size: x-large;">ഈ സാഹചര്യത്തിലാണ് കമ്മിഷന് നേരിട്ട് രംഗത്തെത്തിയത്. വൈദ്യുതി തകരാര്‍ സംബന്ധിച്ച് ഉപയോക്താവ് പരാതി നല്കിയാല് നഗരങ്ങളില്‍ എട്ട് മണിക്കൂറിനകവും ഗ്രാമങ്ങളില്‍ ആറു മണിക്കൂറിനകവും പരിഹരിക്കണം. അല്ലെങ്കില്‍ 25 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. (ലൈന്‍, ട്രാന്‍സ്ഫോമര്‍ എന്നിവയുടെ തകരാറാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് പിന്നീട് ഭേദഗതി വരുത്തി). ട്രാന്‍സ്ഫോമറിലെ തകരാറിനെക്കുറിച്ചുള്ള പരാതികള്‍ 24 മണിക്കൂറിനകം തീര്‍ത്തില്ലെങ്കില്‍ ഉപയോക്താക്കള്‍ക്കു 25 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാം. മീറ്റര്‍ തകരാര്‍ ഒരു മാസത്തിനകം പരിഹരിച്ചില്ലെങ്കില്‍ ദിവസം 10 രൂപ വീതമാണു പിഴ. പുതിയ കണക്ഷന് അപേക്ഷ നല്കി ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ 50 രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരും.</span><br />
<br />
<span padma_font_family_property="Manorama" style="font-family: Manorama;"> </span><span padma_font_family_property="Manorama" style="font-family: Manorama;">ബോര്‍ഡിന്റെ മറ്റെല്ലാ സേവനങ്ങള്‍ക്കും സമയപരിധി നിശ്ചയിച്ചു പിഴ ഏര്‍പ്പെടുത്താന്‍ കമ്മിഷന് നിര്‍ദേശിച്ചിരുന്നു. പ്രകൃതിക്ഷോഭം, സബ് സ്റ്റേഷനിലെ തീപ്പിടിത്തം എന്നിവ മൂലമുണ്ടാവുന്ന വൈദ്യുതി തടസ്സങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കില്ല. 2006ല്‍ ആണു സ്റ്റാന്‍ഡാര്‍ഡ്സ് ഒാഫ് പെര്ഫോര്മന്സിനു കമ്മിഷന് രൂപം നല്‍കിയതെങ്കിലും നടപ്പാക്കാന്‍ കെഎസ്ഇബി സാവകാശം ചോദിച്ചു. 2009 ഏപ്രിലില്‍ അന്ത്യശാസനം നല്‍കിയെങ്കിലും കെഎസ്ഇബി ഒരു വര്‍ഷം കൂടി സമയം നീട്ടിവാങ്ങി. ആ കാലാവധിയും തീര്‍ന്നിട്ടും പൊതുജനങ്ങളെ അറിയിക്കാനോ പരാതി ശേഖരണത്തിനും നഷ്ടപരിഹാര വിതരണത്തിനും സംവിധാനമൊരുക്കാനോ ബോര്‍ഡ് തയാറായില്ല. <br />
<br />
ഇൌ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം വരുത്തി ഫെബ്രുവരി 17 ന് കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ബോര്‍ഡ് അനങ്ങിയില്ല. കാരണം യഥാവിധി നഷ്ടപരിഹാരം നല്കിയാല് ഒാരോ വര്‍ഷവും കോടിക്കണക്കിനു രൂപ നീക്കിവയ്ക്കേണ്ടി വരുമെന്നതു തന്നെ. എല്ലാ ഡിവിഷനുകളിലും മോഡല്‍ സെക്ഷന്‍ ഒാഫിസുകള്‍ രൂപീകരിച്ചതോടെ നഷ്ടപരിഹാര ചുമതലയില്‍ നിന്ന് ബോര്‍ഡിന് ഇനി ഒഴിവാകാന്‍ കഴിയില്ല. എല്ലാ പോരായ്മകളും പരിഹരിച്ചാണ് മോഡല്‍ ഒാഫിസുകള്‍ രൂപീകരിച്ചതെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. നഷ്ടപരിഹാരം നല്കേണ്ടിവന്നാല് അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഇൌടാക്കാനുള്ള പദ്ധതിയാണ് ബോര്‍ഡിന്റേത്. എംപ്ലോയീസ് കോണ്‍ഫെഡറേഷനെ (ഐഎന്‍ടിയുസി) മോഡല്‍ ഒാഫിസ് രൂപീകരണ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചിരുന്നില്ല. നഷ്ടപരിഹാരം ജീവനക്കാരില്‍ നിന്ന് ഇൌടാക്കാനുള്ള നീക്കത്തെ കോണ്‍ഫെഡറേഷന്‍ ശക്തമായി എതിര്‍ക്കുന്നു. അംഗീകാരമുള്ള ഭരണപക്ഷയൂണിയനുകളാകട്ടെ നിശബ്ദത പാലിക്കുകയാണ്. (വാർത്ത: മനോരമ:9-8-2010)</span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com1tag:blogger.com,1999:blog-3870822781824769268.post-24748967543558053352010-08-07T10:03:00.000+05:302010-08-07T10:03:56.037+05:30റേഷൻ കാർഡ്: ഓൺലൈനായി അപേക്ഷിക്കാം.<span style="color: red;">പുതിയ റേഷൻ കാർഡിനായി</span> തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസിലും ഓൺലൈനായി അപേക്ഷിക്കമെന്നു സിവിൾ സപ്ലൈസ് ഡയറക്ടറുടെ അറിയിപ്പുണ്ടായിരിക്കുന്നു. സെപ്റ്റംബർ ആദ്യത്തോടെ ഈ സംവിധാനം സംസ്ഥാനത്ത് മുഴുവൻ നിലവില വരും.<br />
<br />
<span style="font-size: x-large;"><span style="color: red;">www.civilsupplieskerala.gov.in</span> വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.</span><br />
<br />
റേഷൻ കാർഡുള്ളവർക്ക് കാർഡിലെ ബാർകോഡ് എന്റെർ ചെയ്തും മറ്റുള്ളവർക്ക് നേരിട്ട് രജിസ്റ്റർ ചെയ്തും വെബ് സൈറ്റിൽ പ്രവേശിക്കാം.<br />
<br />
അപേക്ഷക്കൊപ്പം നൽകേണ്ട രേഖകൾ സ്കാൻ ചെയ്തു പി.ഡി.എഫ് ഫോർമാറ്റിൽ അറ്റാച്ച് ചെയ്യണം. ഫയൽ വലിപ്പം 250 കെ.ബി യിൽ കൂടരുത്.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com0tag:blogger.com,1999:blog-3870822781824769268.post-23648478727718986572010-08-05T15:08:00.000+05:302010-08-05T15:08:13.802+05:30ജനന മരണ വിവാഹ സര്ട്ടിഫികറ്റുകള്ക്ക് വേണ്ടി വെബ്സൈറ്റ്<span style="font-size: large;"><span style="color: red;"></span></span><span style="font-size: large;"><span style="color: red;">ജനന മരണ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ</span> വെബ്സൈറ്റ് വഴി ലഭ്യമാക്കൻ സർക്കാർ സൌകര്യം ഒരുക്കിയിരിക്കുന്നു.</span>.<br />
<br />
<span style="font-size: large;"><span style="font-size: x-large;">www.cr.lsgkerala.gov.in</span> എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം.</span><br />
<br />
<span style="font-size: large;">വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഈ ജനന സർട്ടിഫിക്കറ്റ് സ്കൂളുകളിൽ സമർപ്പിച്ചാൽ മതിയാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.</span><br />
<br />
<br />
ആധാരം: തദ്ദേശ സ്വയംഭരണ വകുപ്പ് 5-8-2010 ലെ മനോരമ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com5tag:blogger.com,1999:blog-3870822781824769268.post-30014462737353688782010-04-25T18:55:00.001+05:302010-04-27T10:22:27.793+05:30ജപ്പാൻ കുഴി മൂടേണ്ടതെങ്ങനെ? - എന്റെ വിവരാവകാശനിയമ പരീക്ഷണങ്ങൾ<div class="separator" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-MNHBg1LJ51-iE-6K_ELHxjwwEVJ-DC2PikcKNALb9x0l1K5t27oIB5FnhFKqHLAAG4-I59xWgJ5agXJfhMxyNo-J3_f4JLKQKmXn8Uaytg9egIlcjG0S63zn95prWOTqk7QJ2wCwyxs/s1600/workorder1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-MNHBg1LJ51-iE-6K_ELHxjwwEVJ-DC2PikcKNALb9x0l1K5t27oIB5FnhFKqHLAAG4-I59xWgJ5agXJfhMxyNo-J3_f4JLKQKmXn8Uaytg9egIlcjG0S63zn95prWOTqk7QJ2wCwyxs/s640/workorder1.jpg" width="465" /></a></div><br />
<span style="color: red;">വിവരാവകാശനിയമ പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച ഒരു രേഖയാണിവിടുത്തെ വിഷയം</span>. ദേശീയ പാതയിൽ കുഴിയെടുത്ത് വൈദ്യുതി കേബിൾ / ജല പൈപ്പ് എന്നിവ സ്ഥാപിക്കുന്നത് ബന്ധപ്പെട്ട വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നിവരാണു. അപ്രകാരം റോഡിൽ ഉണ്ടാക്കിയ കുഴികൾ മൂടി റോഡിനെ പൂർവ്വസ്ഥിതിയിലാക്കേണ്ടത് പൊതുമരാമത്ത് വകുപ്പും. അതിന്റെ ചെലവിനു വേണ്ട പണം വൈദ്യുതി ബോർഡ് / വാട്ടർ അതോറിറ്റി എന്നി വകുപ്പുകൾ പൊതുമരാമത്ത് വകുപ്പിനെ മുങ്കൂർ ഏൾപ്പിക്കണം. റോഡിനെ പൂർവ്വ സ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപണി ഒരു ഡെപ്പോസിറ്റ് വർക്കായി പൊതുമരാമത്ത് വകുപ്പ് ചെയ്ത് തീർക്കുന്നു.<br />
<br />
<br />
അങ്ങനെ <span style="color: red;">റോഡിൽ പൈപ്പിടാനായി ഉണ്ടാക്കിയ കുഴി മൂടി പുർവ്വസ്ഥിതിയിലാക്കാനായി ഒരു കരാറുകാനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായ ഒരു രേഖ</span>യാണു താഴെ കാണുന്നത്. അതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവയാണു:<br />
<br />
<ul><li><span style="color: red;">കുഴിക്കരുകിൽ കൂട്ടിയിട്ട മണ്ണുപയോഗിച്ചല്ല ആ കുഴി മൂടേണ്ടത്</span>. ആ മണ്ണൂ 1000 മീറ്റർ അകലേക്ക് മാറ്റണം. അതിനു വേണ്ടി ക്യുബിക് മീറ്ററിനു 29 രൂപ നിരക്കിൽ കരാറുകാരനു കൊടുക്കുന്നുണ്ട്. ഒരുപക്ഷേ വശങ്ങളിലുള്ള മണ്ണു കുഴിക്കകത്ത് വീണു പോയിട്ടുണ്ടെങ്കിൽ അത് എടുത്ത് മാറ്റി (excavate) ദൂരെ കൊണ്ടു പോകാൻ കരാറുകാരൻ ബാധ്യസ്ഥനാണു. ഇതാണു രേഖയിലെ ആദ്യത്തെ ഇനം.</li>
<li>അടുത്ത ഒൻപതിനങ്ങൾ എന്തെല്ലാം സാമഗ്രികൾ ഉപയോഗിച്ചാണു ആ കുഴികൾ മൂടി പൂർവ്വസ്ഥിതിയില്ലാക്കേണ്ടതെന്നു വിശദമാക്കുന്നു. അപ്പോഴേ റോഡ് പഴയസ്ഥിതിയിലാകൂ എന്നാണു വയ്പ്. പണം കൊടുക്കുന്നതും ഇതെല്ലാം ചെയ്തതിനാണു.</li>
</ul><br />
<span style="color: red;">നാമാരെങ്കിലും അധികം വന്ന മണ്ണ് ദൂരെ എടുത്തു മാറ്റുന്നത് കണ്ടിട്ടുണ്ടോ (ഐറ്റം-1)? പകരം പാറപ്പൊടി, ചല്ലി മുതലായവ കൊണ്ടുവന്നു കുഴി നിറക്കുന്നത് കണ്ടിട്ടുണ്ടോ </span>(ഐറ്റം 2)? ഇതെല്ലാം ഒന്നു വായനക്കാരെ അറിയിക്കാനാണു എന്റെ ശ്രമം. ഇക്കാര്യങ്ങൾക്ക് പ്രചാരം നൽകി കൂടുതൽ കൂടുതൽ ജനങ്ങളെ ബോധവൽക്കരിക്കുക. ഈ പട്ടികയിലെ 3,4,5 എന്നീ കോളങ്ങളിലെ കാര്യങ്ങൾക്ക് മാറ്റം വരില്ല.<br />
<div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg11-FoV_XPs7ZiL7P1PEh8SqMkZrL1Jc1GVUGZdzOFylooVRC_4jIvJHiOGtK0dmqcGeyfWdqzVkS3yQrjTTpqMvCex1oQgT8GI_0G4LQmqrLNLVY35CqdEJm0Pgh7NS4oAaevZCXwEXM/s1600/workorder2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg11-FoV_XPs7ZiL7P1PEh8SqMkZrL1Jc1GVUGZdzOFylooVRC_4jIvJHiOGtK0dmqcGeyfWdqzVkS3yQrjTTpqMvCex1oQgT8GI_0G4LQmqrLNLVY35CqdEJm0Pgh7NS4oAaevZCXwEXM/s400/workorder2.jpg" width="282" /></a></div><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com8tag:blogger.com,1999:blog-3870822781824769268.post-1564253102238920212010-04-14T20:31:00.001+05:302010-04-16T07:07:31.797+05:30എന്റെ വിവരാവകാശ നിയമ പരീക്ഷണങ്ങൾ - നടപ്പാതയിലെ പരസ്യപലകകൾ<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn_GNc6DB31wNCvS00NNOsl7xDgxkxO4hLYNdmP59SxdFUOEv0NxFQS8qnStPAuagzK3MPKE1NovzDfmFrPExfs1D3ooQLWKaw-OVCHUkY8dByS1c-PYOIRt_itv9pzSImMJ6w3ljw2dU/s1600/MARUTHANKUZHI.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><br />
</a></div><span style="font-size: large;"> നടപ്പാതയിൽ കുറ്റിയടിച്ച് പരസ്യപ്പലക സ്ഥാപിച്ചാൽ അത് <a href="http://keralapwd.gov.in/intranet/compRepository/mediagallery/PublicGO/highway_act.pdf"><span style="color: red;">ഹൈവേ പ്രൊട്ടക്ഷൻ ആക്ട് 1999</span></a> , വകുപ്പ് 2(എഫ്) അനുസരിച്ച് കൈയ്യേറ്റമാണു. കാരണം </span><span style="font-size: large;">National Highway യും അതിന്റെ വശങ്ങളിലുള്ള നടപ്പാതയുമെല്ലാം സർക്കാർ ഭൂമിയാണു.</span><br />
<span style="font-size: large;"><br />
ഇത്തരം കൈയ്യേറ്റ പ്രവർത്തികൾക്കായി ഹൈവേ ഉപയോഗിക്കുന്നത് ടീ ആക്ട്, വകുപ്പ് 13 പ്രകാരം നിരോധിച്ചിട്ടുണ്ട്. ഹൈവേയുടെ അതിരുകൾക്കുള്ളിൽ അത്തരം കൈയ്യേറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ,അതിനുത്തരവാദികളെ കണ്ടു പിടിച്ച് കൈയ്യേറ്റം പൊളിച്ച് മാറ്റാൻ ആവശ്യപ്പെടണമെന്നും അവരതിനു തയ്യാറായില്ലെങ്കിൽ പോലീസ് സഹായത്തോടെ അത്തരം കയ്യേറ്റങ്ങൾ അവിടെ നിന്നും മാറ്റേണ്ടതാണെന്നും ടി നിയമത്തിലെ വകുപ്പ് 15 നിഷ്കർഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിനുണ്ടായ ചെലവ് കൈയ്യേറ്റക്കാരനിൽ നിന്നും ഈടാക്കാനും നിയമം അനുവദിക്കുന്നു. (വകുപ്പ് 16).<br />
<br />
ഏതെങ്കിലും സ്വകാര്യ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ പരസ്യപലകകൾ സ്ഥാപിക്കാനുള്ള അനുവാദം നൽകുവാൻ ആരെയെങ്കിലും അധികാരപ്പെടുത്തികൊണ്ടുള്ള ഒരു വകുപ്പും ഹൈവേ പ്രൊട്ടക്ഷൻ ആക്ടിൽ കാണുന്നും ഇല്ല.<br />
</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn_GNc6DB31wNCvS00NNOsl7xDgxkxO4hLYNdmP59SxdFUOEv0NxFQS8qnStPAuagzK3MPKE1NovzDfmFrPExfs1D3ooQLWKaw-OVCHUkY8dByS1c-PYOIRt_itv9pzSImMJ6w3ljw2dU/s1600/MARUTHANKUZHI.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn_GNc6DB31wNCvS00NNOsl7xDgxkxO4hLYNdmP59SxdFUOEv0NxFQS8qnStPAuagzK3MPKE1NovzDfmFrPExfs1D3ooQLWKaw-OVCHUkY8dByS1c-PYOIRt_itv9pzSImMJ6w3ljw2dU/s320/MARUTHANKUZHI.JPG" /></a></div><span style="font-size: large;">ഇത്തരം കൈയ്യേറ്റങ്ങളിൽ ചിലത് ഞാൻ ഫോട്ടോ സഹിതം പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാവുന്ന <a href="http://groups.google.com/group/speak-about-kerala-pwd">പൊതുമരാമത്തു വകുപ്പിന്റെ ഗൂഗിൾ ഗ്രൂപ്പിൽ</a> ഞാൻ രേഖപ്പെടുത്തിയിരുന്നു. അതിലൊന്നാണ് ഇക്കാണുന്ന ഫോട്ടോ. തിരുവനന്തപുരത്ത് വെള്ളയമ്പലം - മരുതുംകുഴി ഹൈവേയിൽ (ഹൈവേ നമ്പർ 108) മരുതുംകുഴി ഭാഗത്ത് ആറ്റിൻകരക്കെതിർവശം കൈയ്യേറി സ്ഥാപിച്ചിരിക്കുന്ന ഒന്നു രണ്ട് പരസ്യപലകകളുടെ ദൃശ്യമാണിത്.<br />
<br />
ഇതു രേഖപ്പെടുത്തി ഒരാഴ്ചക്കകം മഹാരാജാ ടെൿസ്റ്റൈത്സിന്റെ പരസ്യപലക എടുത്തു മാറ്റി. ഇപ്പോൾ അത് അവിടെയില്ല. അതിന്റെ കൂടെയുള്ള പരസ്യവും മാറ്റാനായി നടപടിയെടുത്തിരിക്കണം. എന്നാൽ അതിന്റെ ഉടമസ്ഥൻ നിസ്സാരക്കാരനായിരിക്കില്ല. അതുകൊണ്ട് കുറച്ച് സമയം എടുക്കുമായിരിക്കും.<br />
<br />
വായനക്കാരെ നിങ്ങൾക്കറിയാമോ, <span style="color: red;">നടപ്പാത കയ്യേറിയുള്ള ഇത്തരം പരസ്യപ്രദർശനം നിയമലംഘനമാണു</span>. ഇന്നു ഒന്നുകിൽ ഒരു ക്യാമറ, അല്ലെങ്കിൽ ക്യാമറയുള്ള ഒരു മൊബൈൽ ഫോൺ, ഇതിലേതെങ്കിലും ഒന്നില്ലാത്ത ബ്ലോഗ് വായനക്കാരുണ്ടോ. അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങളെപറ്റി ഘോരഘോരം പ്രസ്ഥാവനകളിറക്കുന്ന സമയത്തോടൊപ്പാം ഇത്തരം നിയമലംഘനങ്ങളുടെ ഒരു ഫോട്ടോ എടുത്ത് സർക്കാരിന്റെ <a href="http://groups.google.com/group/speak-about-kerala-pwd">ഈ ഗൂഗ്ഗിൾ ഗ്രൂപ്പിൽ </a>രേഖപ്പെടുത്തിയാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകാതിരിക്കില്ല. എന്റെ അനുഭവം ആശക്ക് വക നൽകുന്നുണ്ട്.</span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com9tag:blogger.com,1999:blog-3870822781824769268.post-7115997402974713852010-02-18T14:35:00.004+05:302010-02-18T15:47:43.139+05:30വീണ്ടും ഒരു ആനക്കാര്യം<span style="font-size:130%;">കോടികൾ മറിയുന്നതാണ് കേരളത്തിലെ ആനവിപണി. ആന്യസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും,കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം ഉണ്ട്. എന്നാൽ ഇന്നും കേരളത്തിൽ ആനകളെ കൈമാറ്റം ചെയ്യുന്നുണ്ട് (ഊട്ടോളിരാജശേ</span><div><wbr><span style="font-size:130%;">ഖരൻ പണ്ട് ആതിരാ രാജശേഖരൻ ആയിരുന്നു അപ്രകാരം വേറെയും ഉണ്ട്). ഉത്സവങ്ങളാണ് ആനയുടമകളുടെ പ്രധാനവരുമാനമാർഗ്ഗം. മധ്യകേരളത്</span><wbr><span style="font-size:130%;">തിൽ ആണ് അധികം ഉത്സവങ്ങളും. ഇതിൽ തന്നെ തൃശ്ശൂർ പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളിൽ ആണ് അധികം ആനകളെ കാണാൻ കഴിയുക. ജനുവരി ആദ്യം മുതൽ മെയ് പകുതിവരെ ആണ് പ്രധാന ഉത്സവസീസൺ. ഒരു ദിവസത്തെ ഏക്കത്തിനു ഒരുലക്ഷത്തിനുമേളിൽ വരെ ലേലത്തിൽ പോകുന്ന ആനകൾ വരെ ഉണ്ട് കേരളത്തിൽ. സാധാരണ ഒരാനക്ക് ചുരുങ്ങിയത് പതിനായിരം രൂപയോളം വരും ഒരു ദിവസത്തെ ഏക്കത്തുക. എന്നാൽ തലയെടുപ്പും പ്രശസ്ഥിയും ഉള്ള ഒരാനക്ക് ശരാശരി ഇരുപതിനായിരം മുതൽ എഴുപത്തയ്യായിരം വരെ വരും ഏക്കത്തുക. ഡിമാന്റനുസരിച്ചാണ് ഈ വ്യത്യാസം. ഒരു സീസണിൽ എൺപതുമുതൽ നൂറ്റി പത്തുവരെ ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾ ഉണ്ട്. വേണ്ടത്ര ഭക്ഷണവും വിശ്രമവുമില്ലാതെ ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾ പലപ്പോഴും പ്രശനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതുകൂടാതെയാണ് പാപ്പാന്മാരിൽ നിന്നും ഏൽക്കേണ്ടിവരുന്ന പീഠനങ്ങൾ.<br /><br />കൊമ്പനാനകളുടെ ശരീരത്തിന്റെ പ്രത്യേകതയുടെ ഭാഗമാണ് അവയ്ക്കുണ്ടാകുന്ന മദപ്പാട്. മൂന്നുമുതൽ അഞ്ചുമാസം വരെ ഇതു നീണ്ടുനിൽക്കും. സാധാരണഗതിയിൽ ഇത് വർഷത്തിൽ ഒരുതവണയാണുണ്ടാകുക. എന്നാൽ അപൂർവ്വം ചില ആനകളിൽ ഇത് രണ്ടുതവണയുണ്ടാകും. പലപ്പാഴും ഭ്രാന്തമായ അവസ്ഥയായിരിക്കും മദപ്പാടുകാലത്ത്. ഈ സമയത്ത് ഇവ അക്രമകാരികൾ ആയിരിക്കും. മദപ്പാടിന്റെ ആരംഭസമയത്തു (ഉൾക്കോൾ തുടങ്ങുമ്പോൾ) തന്നെ അവ അനുസരണക്കേടും അനിഷ്ടവും കാണിച്ചുതുടങ്ങാറുണ്ട്. അതുപോലെ തന്നെ മദകാലം കഴിഞ്ഞു ഇവയെ അഴിക്കുമ്പോളും ശ്രദ്ധിക്കണം. വറ്റുനീരിന്റെ കലിപ്പിലും ഇവ അക്രമകാരിയാകാം. മദകാലം നീണ്ടാൽ പ്രത്യേകിച്ച് ഉത്സവസീസണിൽ ആണെങ്കിൽ അത് ഉടമക്ക് നഷ്ടം ഉണ്ടാക്കും. ഇതൊഴിവാക്കുവാൻ അവയെ "വാട്ടി" ഇറക്കും. ഇതിന്റെ ഭാഗമായി വേണ്ടത്ര തീറ്റനൽകാതെയും അവയെ പീഠിപ്പിച്ചും ആണ് പലപ്പോഴും ഉത്സവത്തിനു പരുവമാക്കിയെടുക്കുക. ഇപ്രകാരം ഉള്ള പീഠനത്തിന്റെ ഭാഗമായി പല ആനകളും ചരിയുകയോ മാരകമായ വ്രണങ്ങളുമായി ജീവിതം തള്ളിനീക്കുകയോ ചെയ്യേണ്ടിവരുന്നു.<br /><br />ആനപരിചരണത്തിനു കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതൊക്കെ പലപ്പാഴും കാറ്റിൽ പറത്തിക്കൊണ്ടാണ് ആനയെഴുന്നള്ളിപ്പും ആനപരിപാലനവും നടക്കുന്നതെന്ന് സമീപകാല അനുഭവങ്ങൾ ഒരിക്കൽകൂടെ വ്യത്കമാക്കുന്നു. ഇരിങ്ങാപ്പുറം പ്രകാശ് ശങ്കരിന്റേയും കണ്ണൂരിലെ രാജരാജേശ്വര ക്ഷേത്രത്തിലെ ആനയുടെയും അനുഭവങ്ങൾ. പ്രകാശ് ശങ്കർ എന്ന ആന ഡിസംബർ മൂന്നാം വാരത്തിൽ ചരിയുകയുണ്ടായി. പ്രസ്തുത ആനക്ക് ഭീകരമായ പീഠനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു എന്ന് മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഈ ആനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റു ചില രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ഈ ബ്ലോഗുടമസ്ഥൻ വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയായി ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.</span><span style="font-size:130%;"> കഴിഞ്ഞവർഷം വരെ ഉത്സവങ്ങളിൽ പങ്കെടുത്തിരുന്ന ഈ അനയ്ക്ക് നല്ല ഏക്കത്തുകയും ഉണ്ടായിരുന്നു.<br /><br />കേരളത്തിൽ ഉടമസ്ഥാവകാശം ഉള്ള 702 ആനകൾ ഉണ്ടെന്നാണ് വനം വകുപ്പ് നൽകിയ മറുപടിയിൽ നിന്നും അറിയുന്നത്. എന്നാൽ ഏകദേശം ആയിരത്തിൽ കൂടുതൽ ആനകൾ ഉണ്ടെന്നു കേരളത്തിലെ ആനപ്രേമികൾ കണക്കാക്കുന്നു. ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത ആനകളെപറ്റി യാതൊരറിവും ഇല്ലാത്തവരാണു നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം വനം വകുപ്പുദ്ദ്യോഗസ്ഥരും. അനധികൃതമായ ആനകളെ പറ്റി അല്പമെങ്കിലും ചിന്തിച്ചിട്ടുള്ളവർ ഇവരാണു:<br /><br /><span style="color: rgb(204, 0, 0);">ഡിവിഷണൽ ഫോറസ്റ്റാഫീസർ, തൃശ്ശൂർ</span><br />രജിസ്ട്രേഷനു വേണ്ടി 175 അപേക്ഷകൾ ഇദ്ദേഹത്തിനു ലഭിച്ചു. 93 ആനകൾക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകളും ലഭിച്ചു. അതിൽ എത്ര ആനകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി എന്നുള്ള വിവരം നൽകിയിട്ടില്ല. എന്നാൽ 16 ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടേ ഇല്ല. കാരണം വ്യക്തമാക്കാൻ അപേക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.<br /><br /><span style="color: rgb(204, 0, 0);">ഡിവിഷണൽ ഫോറസ്റ്റാഫീസർ, കണ്ണൂർ.</span><br />ഈ ജില്ലയിൽ മൈക്രോചിപ്പ് ഘടിപ്പിച്ച് രജിസ്റ്റർ ചെയ്ത 9 നാട്ടാനകളാണുള്ളത്. ആയതിൻ പ്രകാരം 4 എണ്ണത്തിന്റെ ഉടമകൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതെയാണു അവയെ കൈവശം വച്ചിരിക്കുന്നത്. ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.<br /><br /><span style="color: rgb(204, 0, 0);">ഡിവിഷണൽ ഫോറസ്റ്റാഫീസർ, കോട്ടയം.</span><br />ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത 3 ആനകളെപറ്റിയുള്ള വിവരം ഈ ഓഫീസ്സിനുണ്ട്. നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.<br />------------------------------------------------------------------------<br /><span style="color: rgb(51, 51, 255);">ഇനി പ്രകാശ് ശങ്കർ എന്ന ആനയെ പറ്റി ഡി.എഫ്.ഓ, തൃശ്ശൂരിനോട് ആവശ്യപ്പെട്ട വിവരങ്ങൾ.</span><br /><br /></span><span style="color: rgb(204, 0, 0);">1. ഇരിങ്ങാപ്പുറം പ്രകാശ് ശങ്കർ എന്നപേരിൽ അറിയപ്പെട്ടിരുന്ന (ശങ്കര നാരായണൻ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന) ആന ഡിസംബർ മാസത്തിൽ ഗുരുവായൂരിനു സമീപം ചരിയുകയുണ്ടായി. </span><br /> <br /><span style="color: rgb(204, 0, 0);">ഈ ആനയുടെ ഉടമസ്ഥാവകാശം, മൈക്രോ ചിപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രേഖയുടെ പകർപ്പ്. </span><span style="color:#000000;"><br /><br />ഉത്തരം: പ്രകാശ് ശങ്കർ എന്ന ആനക്ക് ഉടമസ്ഥാവകാശ സർട്ടിഫികട്ട് ലഭിച്ചിട്ടില്ല.മൈക്രോ ചിപ്പ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ലഭിക്കാൻ 2 രൂപ ട്രഷറിയിൽ അടച്ചതിന്റെ രശീത് ഹാജരാക്കേണ്ടതാണു.<br /><br /><span style="color: rgb(204, 0, 0);">2. </span></span><span style="color: rgb(204, 0, 0);">പ്രസ്തുത ആന മൃഗീയമായി പീഠനം എട്ടതിന്റെ ഫലമായാണ് മരണമടൻഞ്ഞതെന്ന് മാധമ റിപ്പൊർട്ട് ഉണ്ടായിരുന്നു.ഇതു വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോ? </span><br /><br />ഉത്തരം: ശ്രദ്ധയിൽ പെട്ടിരുന്നു.<br /><br /><span style="color: rgb(204, 0, 0);">3. ഉണ്ടെങ്കിൽ ആരെയെങ്കിലും പ്രതിചേർത്ത് കേസ് എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ എംഫ്.ഐ.ആർ അടക്കം ഇതു സംബന്ധിച്ച് വനം വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന രേഖകളുടെ പകർപ്പ്.</span><br /><br />ഉത്തരം: ആനയുടമ ശ്രി.നിതിൻ. ആനയുടെ പാപ്പാൻ ശ്രി.ഷാജി എന്നിവരുടെ പേരിൽ പ്രതി ചേർത്ത് ചാവക്കാട് ജുഡിഷ്യൽ ഫർസ്റ്റ് ക്ലാസ്സ് കോടതിയിൽ കേസ്സ് ചാർജ്ജ് ചെയ്തിട്ടുണ്ട്.<div class="im"><br /><br /><span style="color: rgb(204, 0, 0);">4. പ്രസ്തുത ആനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്. </span><br /><br /></div>ഉത്തരം: പ്രസ്തുത ആനയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് ഈ ആഫീസിൽ ലഭിച്ചിട്ടില്ല.<div class="im"><br /><br /><span style="color: rgb(204, 0, 0);">5. ഈ ആനയുടെ മരണം സംബന്ധിച്ച് ഏതെങ്കിലും സംഘടന/വ്യക്തി എന്നിവർ എന്തെങ്കിലും പരാതിയോ മറ്റോ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് </span><br /><br /></div>ഉത്തരം: ആനയുടെ മരണം സംബന്ന്ധിച്ച് ആനപ്രേമി സംഘം തൃശ്ശുർ ജില്ലാ സെക്രട്ടറി ശ്രീ. വി.കെ. വെങ്കിടാചലം ഒരു പരാതി തന്നിട്ടുണ്ട്. അതിന്റെ പകർപ്പ് ലഭിക്കുന്നതിനായി 2 രൂപ ട്രഷറിയിൽ അടച്ച് ചലാൻ ഹാജരാക്കേണ്ടതാണു.<br /><br /><span style="color: rgb(204, 0, 0);">6. മരണപ്പെട്ട നിലയിൽ ഈ ആനയുടെ ചിത്രം ഉണ്ടെങ്കിൽ അതിന്റെ പകർപ്പ്</span>.<br /><br />ഉത്തരം. ചിത്രം ഈ ആഫീസിൽ ലഭിച്ചിട്ടില്ല.<br /><span style="font-size:130%;"><br />[4 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഡി.എഫ്.ഓ ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. രേഖയുടെ പകർപ്പുകൾ ഇതു വരെ ലഭിച്ചിട്ടില്ല]<br />------------------------------------------------------------------<br /><br />കേരളത്തിൽ ആനയിടയുന്നത് നിത്യസംഭവമായി ക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ശരിയായ ഉടമസ്ഥാവകാശ രേഖകൾ/ഇൻഷൂറൻസ് ഇല്ലാത്ത ആനകൾ പ്രശനമുണ്ടാക്കുയും ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്താൽ ആരായിരിക്കും ഉത്തരവാദി എന്നതാണ് പ്രശനം. അധികൃതർ ഇക്കാര്യം എത്രയും വേഗം അതിന്റേതായ ഗൗരവത്തിൽ എടുക്കണം.<br /><br />കടപ്പാട്: പാർപ്പിടം എസ്. കുമാർ, വിവരാവകാശനിയമം.<br /></span><a href="mailto:angkil.consumer@gmail.com" target="_blank"><br /></a></div><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com15tag:blogger.com,1999:blog-3870822781824769268.post-81331288266269438232010-01-25T09:40:00.009+05:302010-01-25T10:02:41.973+05:30നടപ്പാത - കാൽനടക്കാരന്റെ അവകാശം<span style="font-size:130%;">മൂടാത്ത ഓടകളും വെട്ടിപ്പൊളിച്ച നടപ്പാതകളും കേരളത്തിലെ കാല്‍നടയാത്രക്കാര്‍ക്കായി കെണിയൊരുക്കുകയാണ്. അങ്ങനെ കാലിടറിവീണ് എത്രയോപേരുടെ ജീവിതം മുറിവേറ്റുകഴിഞ്ഞു. തൃശൂര്‍ സ്വരാജ് റൌണ്ടിലെ വെട്ടിപ്പൊളിച്ച നടപ്പാതയില്‍ തട്ടിവീണു തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എയ്ക്കും പരുക്കേറ്റു(ഡിസംബർ 2009).<br /><br />ജനങ്ങളുടെ അവകാശങ്ങള്‍ക്കു മാത്രമല്ല, ജീവനുപോലും വിലകല്‍പ്പിക്കാത്തവരാണു നമ്മുടെ പൊതുമരാമത്തുവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമെന്നതിന്റെ പുതിയ തെളിവാണ് മുന്‍ സ്പീക്കര്‍കൂടിയായ തേറമ്പില്‍ രാമകൃഷ്ണനു സ്വന്തം നാട്ടില്‍ത്തന്നെ സംഭവിച്ച അപകടം. ഓഗസ്റ്റില്‍ പൊളിച്ചിട്ട നടപ്പാതയിലായിരുന്നു അപകടമെന്നത് അധികൃതരുടെ അനാസ്ഥയുടെ നീളം<br />വിളിച്ചറിയിക്കുന്നുണ്ട്. അധികൃതരുടെ അനാസ്ഥയില്‍ തട്ടിവീണ് എംഎല്‍എയുടെ കാല്‍മുട്ടിലും കൈപ്പത്തിയിലും നെറ്റിയിലും പരുക്കേറ്റതിന് ഒന്നാം സാക്ഷി തൃശൂര്‍ മേയര്‍ ആര്. ബിന്ദുതന്നെയായതു<br />വിധിവൈപരീത്യം.<br /><br />തിരുവനന്തപുരത്തു തമ്പാനൂരില്‍ റോഡിലെ സ്ലാബിനിടയില്‍ കാല് കുരുങ്ങി ഒരു വനിത അരമണിക്കൂര്‍ ചക്രശ്വാസംവലിച്ചത് 2009 വര്‍ഷം ആദ്യമാണ്. ഫയര്‍ ഫോഴ്സ് എത്തി സ്ലാബ് മുറിച്ചുമാറ്റിയാണ് അവരെ രക്ഷിച്ചത്. അന്നു പൊതുമരാമത്തുമന്ത്രി അന്വേഷണത്തിനും പരിഹാര മാര്‍ഗങ്ങള്‍ക്കുമായി ചീഫ് എന്‍ജിനീയറെ നിയോഗിച്ചു; നടപ്പാതകള്‍ സംരക്ഷിക്കുമെന്നും ഓടകള്‍ സ്ലാബിട്ടു മൂടുമെന്നും<br />ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, രണ്ടും മരണക്കെണികളായി തുടര്‍ന്ന് ഈ നാട്ടിലെ ജനങ്ങളെ വീഴ്ത്തിക്കൊണ്ടേയിരിക്കുകയാണ്.<br /><br /></span><span style="font-size:130%;">നടപ്പാതകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആദ്യം തയാറാക്കിയ 30 കോടി രൂപയുടെ പദ്ധതിയാകട്ടെ, ഏതോ ഒരു ഓടയില്‍ അപ്രത്യക്ഷമാവുകയും ചെയ്തു.<br /><br />കേരളത്തിലെ വാഹനാപകടനിരക്കു ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍, കാല്‍നടക്കാരുടെ സൌകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇനിയെങ്കിലും ഗൌരവത്തോടെ ഏറ്റെടുക്കണം. നല്ല<br />നടപ്പാതകളുണ്ടെങ്കില്‍ അപകടങ്ങള്‍ ഒരുപരിധിവരെയെങ്കിലും<br />ഒഴിവാക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, നടപ്പാതകള്‍ ഒഴിവാക്കിയും ഒാടകള്‍ നികത്തിയുമാണു പലേടത്തും റോഡുവികസനം. ഇതുമൂലം, ഓരംചേര്‍ന്നു പോകുന്ന കാല്‍നടക്കാരന്‍പോലും മല്‍സരിച്ചോടുന്ന വാഹനങ്ങള്‍ക്കടിയില്‍ പെട്ടേക്കാം.<br /><br />ഇപ്പോള്‍ നടപ്പാതകളുടെ കണ്ണായ സ്ഥലങ്ങളില്‍ ഭൂരിഭാഗവും വഴിക്കച്ചവടക്കാര്‍ കയ്യേറുകയാണ്. കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം നടപ്പാതയാണെന്ന വിചാരവും പലര്‍ക്കുമുണ്ട്. ഈ നിയമലംഘനങ്ങളുടെയൊക്കെ ഫലം, നടപ്പാതകള്‍ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്ന ദുരവസ്ഥതന്നെ. നടപ്പാതകള്‍ കയ്യേറ്റങ്ങളില്‍നിന്നു സംരക്ഷിക്കുകയും നടക്കാന്‍ പാകത്തില്‍ സുരക്ഷിതമാക്കുകയും ചെയ്യുന്ന കര്‍മപരിപാടിക്കാണു പ്രസക്തി.<br /><br />കാല്‍നടക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചിട്ടുള്ള 'പെഡസ്ട്രിയന്‍ ക്രോസിങ്ങില്‍ത്തന്നെ വാഹനമിടിച്ച് ആളുകള്‍ക്കു പരുക്കേല്‍ക്കാറുണ്ട്. ഇത് ഒരിക്കലും സംഭവിച്ചുകൂടാത്തതാണ്. നിശ്ചിത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കാതെയോ സമയം നല്കാതെയോ വാഹനങ്ങള്‍ പായിക്കുന്നവരാണു നമ്മുടെ ഡ്രൈവര്‍മാരില്‍ പലരും. ഇവിടെയും കാല്‍നടക്കാരുടെ അവകാശം അവഗണിക്കപ്പെടുന്നു. റോഡ് സുരക്ഷിതത്വത്തിന്റെ ഒരു ഭാഗമാണു ക്രമീകൃതമായ 'പെഡസ്ട്രിയന്‍ ക്രോസിങ്. അതിനുള്ള സ്ഥലങ്ങള്‍ വ്യക്തമായി വേര്‍തിരിച്ച് അടയാളപ്പെടുത്തുകയും സൂചനാവെളിച്ചങ്ങള്‍ ക്രമീകരിക്കുകയും ചെയ്യണം. തിരക്കേറിയ ഇടങ്ങളില്‍, പ്രത്യേകിച്ചു സ്കൂള്‍ കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്നിടത്ത് പൊലീസുകാരെ നിയോഗിച്ചേതീരൂ.<br />അതേസമയം, എവിടെയും റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് അപകടം<br />ക്ഷണിച്ചുവരുത്തുന്നതാണെന്നു കാല്‍നടക്കാര്‍ തിരിച്ചറിയുകയും വേണം.<br /><br />നടപ്പാതകള്‍ കാല്‍നടക്കാരനു മാത്രം അവകാശപ്പെട്ട സ്ഥലമാണ്. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയര്‍ന്ന സ്ളാബുകളെയോ ഭയക്കാതെ കാല്നടക്കാരന് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാവണം നടപ്പാതകള്‍. നടപ്പാതകൾക്ക്<br />പ്രതിബന്ധങ്ങളില്ലാതെ നടന്നു പോകുന്നതിനുള്ള മിനിമം സ്ഥലമെങ്കിലും ഉണ്ടാകുകയും വേണം. നിയമമുണ്ടാക്കുന്നവര്‍ക്കും അതു ബാധകമാകുന്നവര്‍ക്കും സുരക്ഷിതമായി വീട്ടിലെത്താന്‍ മറ്റൊരു വഴിയില്ലല്ലോ.<br /><br />വെള്ളയമ്പലം- മ്യൂസിയം റോഡ് തിരുവനന്തപുരം നിവാസികൾക്ക് സുപരിചിതമാണു. </span><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi357wZYYVa9nRIHCYSEVfrOVKd1K5nmgqndz20iEv1JnkFF4x6EK6HrN4PCHqHyVN0whCTKLgJnV9T52aFDK0HwQORdY4KV1u8Wd3xvsLO3BkM2Oaq9QH0tTo-P228NBNFNCSzQ1eDKIk/s1600-h/Trees-0vb1.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi357wZYYVa9nRIHCYSEVfrOVKd1K5nmgqndz20iEv1JnkFF4x6EK6HrN4PCHqHyVN0whCTKLgJnV9T52aFDK0HwQORdY4KV1u8Wd3xvsLO3BkM2Oaq9QH0tTo-P228NBNFNCSzQ1eDKIk/s400/Trees-0vb1.jpg" alt="" id="BLOGGER_PHOTO_ID_5430527275427457794" border="0" /></a><span style="font-size:130%;">അടുത്ത കാലത്ത് അറ്റകുറ്റപ്പണി തീർത്ത ഈ റോഡിൽ കൂടെ പോകുന്ന കാൽനടക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന നടപ്പാതയുടെ പടങ്ങളാണു ഇവിടെ കൊടുത്തിരിക്കുന്നത്. കാൽനടക്കാർക്ക് എന്തുമാത്രം പ്രാധാന്യം നൽകിയിരിക്കുന്നു എന്നു വിളിച്ചോതുന്ന നടപ്പാതകൾ നോക്കു.<br /><br />ഒരടി പോലും വീതിയില്ലാത്ത ചില സ്ഥലങ്ങളിൽ കാൽനടക്കാർക്ക് റോഡിൽ ഇറങ്ങാതെ സഞ്ചരിക്കാൻ സാധിക്കുമോ. കമ്പിവേലി അതിനും തടസ്സം നിൽക്കുന്നു. സഞ്ചാരം മുടക്കി നിൽക്കുന്ന ഈ മരങ്ങൾ കാൽനടക്കാർക്കുള്ള തണൽ മര</span><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeZODUPcG-Byp3FZmASJ5RIy6h2MTg6qyiNcApkD52OYttlZq0hE-ieyq9TCqdN2Tw88XfuB47xazf7OQeg0_-vi4SCiqDgRn7rzSHiuTxQcZw87CmTPQ1xFXgeTI4CMyHj-qDkKLFUUw/s1600-h/Trees-vb1.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeZODUPcG-Byp3FZmASJ5RIy6h2MTg6qyiNcApkD52OYttlZq0hE-ieyq9TCqdN2Tw88XfuB47xazf7OQeg0_-vi4SCiqDgRn7rzSHiuTxQcZw87CmTPQ1xFXgeTI4CMyHj-qDkKLFUUw/s400/Trees-vb1.jpg" alt="" id="BLOGGER_PHOTO_ID_5430527699393293170" border="0" /></a><span style="font-size:130%;">ങ്ങളായി പണ്ട് രാജഭരണക്കാലത്ത് നട്ടുപിടിപ്പിച്ചതാണെന്നാണു ഓർമ്മ. എന്നാൽ ഇന്നു കമ്പിവേലിയും ഈ<br />മരങ്ങളും ചേർന്ന് കാൽനടക്കാരെ കൊഞ്ഞണം കുത്തി കാണിക്കുന്നു.<br />വാഹനയാത്രക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള ഒരു റോഡായി മാറി.<br /><br /><br /><br />[All photos by CNR Nair ]<br /><br /><br /></span><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkIIcDCb2o1X0Cqjjrx2zooNX5ww7Q1HKYgflgXCp6GYk0LPyg3D_OPzg09MRvPZTnOAYK5Ekh7ixkV64DtjEygsca6MaMEFaG15OhwlOhrqIZjKQL343oa8mnSV8QEYdNEgAY-GRYDIU/s1600-h/Trees-vb11.jpg"><img style="cursor: pointer; width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkIIcDCb2o1X0Cqjjrx2zooNX5ww7Q1HKYgflgXCp6GYk0LPyg3D_OPzg09MRvPZTnOAYK5Ekh7ixkV64DtjEygsca6MaMEFaG15OhwlOhrqIZjKQL343oa8mnSV8QEYdNEgAY-GRYDIU/s320/Trees-vb11.jpg" alt="" id="BLOGGER_PHOTO_ID_5430528314824507250" border="0" /></a><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6gIAUowdAlm7r4ppIoy4-c5tekPRWVj8Gb-thWJ8q-0LuBKAbMhSIvB0VLhyphenhyphenlC1PpJ8pv69904wrbuWpstW9KqRsZ9OXd-EeIV7BgTMV6OknNIE4FCwxa35RVImThindPw7BMKCWUSxo/s1600-h/Trees-vbm.jpg"><img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6gIAUowdAlm7r4ppIoy4-c5tekPRWVj8Gb-thWJ8q-0LuBKAbMhSIvB0VLhyphenhyphenlC1PpJ8pv69904wrbuWpstW9KqRsZ9OXd-EeIV7BgTMV6OknNIE4FCwxa35RVImThindPw7BMKCWUSxo/s320/Trees-vbm.jpg" alt="" id="BLOGGER_PHOTO_ID_5430528719368085138" border="0" /></a><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com9tag:blogger.com,1999:blog-3870822781824769268.post-2448882392596859922010-01-07T14:29:00.008+05:302010-04-05T19:07:58.913+05:30ആനപ്രേമികളേ നിങ്ങൾക്കറിയാമോ?<span style="font-size: 130%;">നാലു് കാലും തുമ്പിക്കൈയ്യുമുള്ള വളരെ വലിയ ശരീരത്തോടുകൂടിയ ഒരു മൃഗം എന്നു മാത്രം ആനയെപറ്റി ധരിച്ചിരുന്ന എന്നെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത് നമ്മുടെ ഇടയിലുള്ള , <a href="http://paarppidam.blogspot.com/">പാർപ്പിടം</a> എന്ന ബ്ലോഗിന്റെ ഉടമയായ, <a href="http://www.blogger.com/profile/10650893858395135921">എസ്.കുമാറാണു</a> മറ്റാരുമല്ല.<br />
<br />
ഒന്നും രണ്ടുമല്ല ഏഴു ചോദ്യങ്ങൾക്കുത്തരമാണു ഈ മാന്യദേഹം എന്നിൽ നിന്നും ആവശ്യപ്പെട്ടത്. വായനക്കാരുടെ അറിവിലേക്കായി അതിവിടെ പകർത്തുന്നു:<br />
<br />
</span><br />
<ol style="color: #3333ff;"><li><span style="font-size: 130%;">കേരളത്തിൽ jeevichirikkunnathil ഏറ്റവും ഉയരം കൂടിയ ആന ഏത്?</span></li>
<li><span style="font-size: 130%;">തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മന്ദലാംകുന്ന് കർണ്ണൻ,മന്ദലാംകുന്ന് കർണ്ണൻ,പട്ടത്ത് ശ്രീകൃഷ്ണൻ,ചെർപ്ലശ്ശേരി പാർഥൻ, ചുള്ളിപ്പറമ്പിൽ വിഷ്ണു എന്നീ ആനകളുടെ സർക്കാർ റേഖകളിലെ ഉയരവും(സെന്റീമീറ്ററിൽ) അതുപോലെ അതിന്റെ ഇപ്പോളത്തെ ഉടമകളുടെ പേരും</span></li>
<li><span style="font-size: 130%;">സർക്കാർ രേഖകൾ അനുസരിച്ച്ച്ച് കേരളത്തിൽ എത്ര നാട്ടാനകൾ ഉണ്ട്?</span></li>
<li><span style="font-size: 130%;">എത്ര ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.</span></li>
<li><span style="font-size: 130%;">അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന് ഏറ്റവും അവസാനം ലൈസൻസ് എടുത്ത് /സർക്കാർ രേഖപ്രകാരം അന്യസംസഥാനത്തുനിന്നും കൊണ്ടുവന്ന അവസാനത്തെആന ഏത്? അതിന്റെ ഉടമ ആർ?</span></li>
<li><span style="font-size: 130%;">ആനയെ മതിയായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വച്ചാൽ ആ വ്യക്തി/വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ എടുക്കാവുന്ന നിയമപരമായ നടപടികൾ എന്തൊക്കെ? എന്തുശിക്ഷയാണ് ഇത്തരക്കാർക്ക് നിയമം അനുശാസിക്കുന്നത്?</span></li>
<li><span style="font-size: 130%;">ലൈസൻസ്/ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത എത്ര ആനകൾ ഉണ്ട് കേരളത്തിൽ? ഇത്തരത്തിൽ ഏതെങ്കിലും ആനകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്തുനടപടിയാണ് ഇന്നേതിയതിവരെ സ്വീകരിച്ചിട്ടുള്ളത്?</span></li>
</ol><span style="font-size: 130%;"><br />
ഈ ചോദ്യങ്ങളടങ്ങിയ കുമാറിന്റെ ഈ-മെയിൽ വായിച്ച് അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുമ്പോഴാണു ഒരു ഫോൺ കാൾ. കുമാറാണു മറുവശത്ത്. വിവരാവകാശനിയമത്തെ പറ്റി <a href="http://upabhokthavu.blogspot.com/2007/10/2005.html">വിശദമായ പോസ്റ്റുകൾ</a> പ്രസിദ്ധപ്പെടുത്തിയ തിരുവനന്തപുരത്ത് താമസക്കാരനായ ഞാൻ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ഈ വിവരങ്ങൾ നേടികൊടുക്കണം. ഇതാണാവശ്യം.<br />
<br />
പ്രശ്നം നിസ്സാരമല്ല. കാരണം, ഞാൻ മനസ്സിലാക്കിയ വിവരാവകാശ നിയമപ്രകാരം ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടുപിടിച്ച് തരാൻ ഫോറസ്റ്റാപ്പീസർമാർ <a href="http://upabhokthavu.blogspot.com/2008/01/blog-post_22.html">ബാധ്യസ്ഥരല്ല</a>. ഇതേ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിച്ച് ഒരു <span style="color: black;">രേഖയാക്കിയിട്ടുണ്ടെങ്കിൽ</span> <span style="color: #3333ff;">ആ രേഖയുടെ</span> പകർപ്പ് ചോദിച്ചാൽ ലഭ്യമാക്കണമെന്നാണു നിയമം. ഫോറസ്റ്റാഫീസിൽ സൂക്ഷിക്കുന്ന <span style="color: #000099;">ഏത് രേഖയുടെ പകർപ്പ് ചോദിച്ചാലും തരാൻ ബാധ്യസ്ഥരാണു</span>. അതാണു നിയമം അനുശാസിക്കുന്നത്. ഇവിടെ ചോദ്യങ്ങൾക്കുത്തരം റെഡി മണിയായിട്ട് ഏതെങ്കിലും രേഖയിൽ ഉണ്ടാകുമോയെന്നു സംശയം. പല രേഖകളും, ഫയലുകളും, രജിസ്റ്ററുകളും പരിശോധിച്ച് ഉത്തരം കണ്ടെത്തേണ്ടതാണു ചോദ്യങ്ങളത്രയും. ഞാൻ ഇതുവരെ വിവരാവകാശനിയമപ്രകാരം നേടിയിട്ടുള്ളതെല്ലാം അപ്രകാരമുള്ള രേഖകളായിരുന്നു. മടിച്ച് മടിച്ചാണെങ്കിലും, അപേക്ഷ കൊടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ നവമ്പർ 30 നു ഈ ചോദ്യങ്ങളെല്ലാം പകർത്തിയെഴുതി, 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും ഒട്ടിച്ച്, ‘വിവരാവകാശ നിയമ പ്രകാരം’ എന്നു വെണ്ടക്കാ അക്ഷരത്തിൽ ഏറ്റവും മുകളിൽ എഴുതിയ ഒരപേക്ഷ വഴുതക്കാട്ടുള്ള ഫോറസ്റ്റാഫീലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ കൈയ്യിൽ ഞാൻ തന്നെ നേരിട്ട് ഏൾപ്പിച്ചു. മറ്റൊരു പകർപ്പിൽ , കൈപ്പറ്റ് രശീതിയും ഒപ്പിട്ട് വാങ്ങി.<br />
<br />
30 ദിവസത്തിനകം വിവരം ലഭ്യമാക്കണമെന്നാണു നിയമം. ഉടൻ നൽകാമെന്നതാണെങ്കിൽ പോലും നൽകില്ലെന്നാണു അനുഭവം. കാത്തിരിക്കുക തന്നെ. 18 ദിവസം കഴിഞ്ഞപ്പോൾ ഒന്നന്വേഷിച്ചു പോയി. എന്റെ അപേക്ഷ എവിടെയാണെന്നു പോലും ആർക്കും അറിയില്ല. അപേക്ഷ വാങ്ങിയകാര്യം രേഖപ്പെടുത്തിയ ഒരു പകർപ്പ് കാണിച്ചപ്പോൾ അതുവരെ വാചാലമായിരുന്നവർക്ക് മിണ്ടാട്ടമില്ലാതായി. അടുത്ത ദിവസം ടെലഫോണിൽ അന്വേഷിച്ചാൽ വിവരം പറയാമെന്നായി.<br />
<br />
പിന്നീടങ്ങോട്ട് ദിവസവും ടെലഫോണിൽ കൂടിയുള്ള അന്വേഷണമാണു. എന്റെ അപേക്ഷ കണ്ടെത്തിയോ എന്നെങ്കിലും അറിയണ്ടേ. ഒരു രക്ഷയുമില്ല. ദിവസവും ഞാൻ വിളിക്കുമെന്നു ഉറപ്പായാപ്പോൾ ഫോറസ്റ്റാഫീസർക്കും ക്ഷമകെട്ടു. വിവരാവകാശനിയമപ്രകാരം 30 ദിവസങ്ങൾക്കുള്ളീൽ ചോദിച്ച വിവരം ലഭ്യമാക്കിയാൽ മതിയെന്നും, അതനുസരിച്ച് 30 ദിവസത്തിനുള്ളിൽ വിവരം ലഭിക്കുമെന്നും ദിവസേന ഈ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആയിരുന്നു അവരുടെ അവസാന പ്രതികരണം. അങ്ങനെ എന്റെ അപേക്ഷ കണ്ടെത്തി കാണുമെന്ന് ഉറപ്പായി. അല്ലെങ്കിൽ ഇങ്ങനെയൊരു മറുപടി പറയില്ലല്ലോ.<br />
<br />
ഡിസമ്പർ 30 കഴിഞ്ഞിട്ടും ആവശ്യപ്പെട്ട വിവരം ലഭിക്കാത്തപ്പോൾ ആശ കൈവെടിഞ്ഞു. എന്നാലും എന്തെങ്കിലും ഒരു മറുപടി കിട്ടണ്ടേ. ആവശ്യപ്പെട്ട വിവരം ഇല്ലാഞ്ഞിട്ടാണോ, തരാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ, തരാൻ ബാധ്യസ്ഥരല്ലാത്തതു കൊണ്ടാണോ. ഒന്നും അറിയില്ല. അടുത്ത നടപടി സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷ്ണറുടെ മുമ്പാകെ അപ്പീൽ സമർപ്പിക്കുകയെന്നതാണു. അതിനു വേണ്ടുന്ന ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുമ്പോഴാണു, ജനുവരി 3നു ഒരു രജിസ്റ്റേർഡ് കത്തു കിട്ടുന്നത്. സംഗതി അതു തന്നെ. ഫോറസ്റ്റാഫീസറുടെ മറുപടി.<br />
<br />
മറുപടി വായിച്ചിട്ട് അതിശയം തോന്നി. വിവരാവകാശനിയമത്തെപറ്റിയുള്ള എന്റെ ധാരണ മുഴുവൻ തലകീഴായി മറിഞ്ഞു. ഞാനാവശ്യപ്പെട്ട ചോദ്യങ്ങൾക്ക് ഒന്നിനൊഴികെ ബാക്കിയെല്ലാത്തിനും വ്യക്തമായ മറുപടി തന്നിരിക്കുന്നു. പലയിടത്തുനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഞാനാവശ്യപ്പെട്ട രീതിയിൽ മറുപടി ശരിയാക്കി തരാൻ ബാധ്യതയുണ്ടോ എന്നകാര്യം ഇനി വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. തൽക്കാലം എനിക്ക് കിട്ടിയ വിവരം വായനക്കാർക്ക് വേണ്ടി ഇവിടെ സമർപ്പിക്കുന്നു.<br />
<br />
<br />
<span style="color: #cc0000;">ചോദ്യം1. കേരളത്തിൽ jeevichirikkunnathil ഏറ്റവും ഉയരം കൂടിയ ആന ഏത്?</span><br />
<br />
ഉത്തരം: തൃശ്ശൂർ ജില്ലയിലെ ശിവശങ്കരൻ - പൊക്കം 322 സെ.മി.<br />
<br />
<span style="color: red;">ചോദ്യം 2.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, മന്ദലാംകുന്ന് കർണ്ണൻ,മന്ദലാംകുന്ന് കർണ്ണൻ,പട്ടത്ത് ശ്രീകൃഷ്ണൻ,ചെർപ്ലശ്ശേരി പാർഥൻ, ചുള്ളിപ്പറമ്പിൽ വിഷ്ണു എന്നീ ആനകളുടെ സർക്കാർ റേഖകളിലെ ഉയരവും(സെന്റീമീറ്ററിൽ) അതുപോലെ അതിന്റെ ഇപ്പോളത്തെ ഉടമകളുടെ പേരും</span><br />
ഉത്തരം:<br />
</span><br />
<ul><li><span style="font-size: 130%;">തെച്ചിലോട്ട് രാമചന്ദ്രൻ - 317 സെ.മി. - പ്രസിഡന്റ് തെച്ചിലോട്ട് കാവ് ദേവസ്വം</span></li>
<li><span style="font-size: 130%;">മംഗലാംകുന്നു കർണ്ണനെന്നൊരാനയില്ല. മംഗലാംകുന്നു കണ്ണ്ണൻ - 296 സെ.മി. - ഗീത.പി.ഡി</span></li>
<li><span style="font-size: 130%;">പട്ടത്ത് ശ്രീകൃഷ്ണൻ - 315 സെ.മി. - അശോക് കുമാർ പി.കെ.</span></li>
<li><span style="font-size: 130%;">ചെർപ്പുളശ്ശേരി പാർത്ഥൻ - 305 സെ.മി. - സുനിൽ കുമാർ.പി</span></li>
<li><span style="font-size: 130%;">ചുള്ളിപ്പറമ്പിൽ വിഷ്ണുവല്ല, വിഷ്ണു ശങ്കർ - 293 സെ.മി. - ശശിധർ.സി.എസ്.</span></li>
</ul><span style="font-size: 130%;"><br />
<span style="color: #cc0000;">ചോദ്യം 3.സർക്കാർ രേഖകൾ അനുസരിച്ച്ച്ച് കേരളത്തിൽ എത്ര നാട്ടാനകൾ ഉണ്ട്</span>?<br />
<br />
ഉത്തരം: 702 നാട്ടാനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.<br />
<br />
<span style="color: #cc0000;">ചോദ്യം 4.എത്ര ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.</span><br />
<br />
ഉത്തരം: 702 ആനകൾക്ക്<br />
<br />
<span style="color: #cc0000;">ചോദ്യം 5.അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന് ഏറ്റവും അവസാനം ലൈസൻസ് എടുത്ത് /സർക്കാർ രേഖപ്രകാരം അന്യസംസഥാനത്തുനിന്നും കൊണ്ടുവന്ന അവസാനത്തെആന ഏത്? അതിന്റെ ഉടമ ആർ?</span><br />
<br />
ഉത്തരം: ആലപ്പുഴ പാണ്ടനാട്ടുള്ള ശ്രീ.പി.ജി. കേശവപിള്ളയുടെ ഉടമസ്ഥതയിലുള്ള വിജയലക്ഷ്മി എന്ന ആനയാണു അവസാനം രജിസ്റ്റർ ചെയ്തിട്ടുള്ളത്: 29-6-2009<br />
<br />
<span style="color: #cc0000;">ചോദ്യം 6.ആനയെ മതിയായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വച്ചാൽ ആ വ്യക്തി/വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ എടുക്കാവുന്ന നിയമപരമായ നടപടികൾ എന്തൊക്കെ? എന്തുശിക്ഷയാണ് ഇത്തരക്കാർക്ക് നിയമം അനുശാസിക്കുന്നത്?</span><br />
<br />
ഉത്തരം: 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ നിയമത്തിലെ വ്യവസ്ഥകളോ, ഈ നിയമത്തിൻ കീഴിൽ പുറപ്പെടുവിക്കുന്ന ചട്ടങ്ങളോ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും 25000 രൂപ വരെ പിഴയോ 3 വർഷം വരെയുള്ള കഠിന തടവോ ഇതു രണ്ടും കൂടെയോ ശിക്ഷയായി ലഭിക്കാവുന്നതാണു.<br />
<br />
<span style="color: #cc0000;">ചോദ്യം 7.ലൈസൻസ്/ശരിയായ ഉടമസ്ഥാവകാശം ഇല്ലാത്ത എത്ര ആനകൾ ഉണ്ട് കേരളത്തിൽ? ഇത്തരത്തിൽ ഏതെങ്കിലും ആനകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്തുനടപടിയാണ് ഇന്നേതിയതിവരെ സ്വീകരിച്ചിട്ടുള്ളത്?</span><br />
<br />
ഉത്തരം: ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളുടെ കണക്ക് ഈ ഓഫീസിൽ ലഭ്യമല്ല. ഇത്തരത്തിലുള്ള ആനകളെ സംബന്ധിച്ചെടുത്തിട്ടുള്ള നടപടികളെ സംബന്ധിച്ചും ഈ ഓഫീസിൽ വിവരങ്ങളില്ല. ആയത് താങ്കൾക്ക് നേരിട്ട് നൽകാൻ കൺസർവേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.<br />
<br />
<span style="color: #3333ff;">വിശ്വസ്തതയോടെ,</span><br />
<span style="color: #3333ff;">ഒപ്പ്</span><br />
<span style="color: #3333ff;">പബ്ലീക്ക് ഇൻഫർമേഷൻ ഓഫീസർ &</span><br />
<span style="color: #3333ff;">Dy.Forest Conservator (Wild Life)</span><br />
<span style="color: #3333ff;">30-12-2009<br />
<br />
</span>ആ ഉത്തരങ്ങളുടെ നിജസ്ഥിതിയെപറ്റി എസ്.കുമാറിൽ നിന്നും അറിഞ്ഞ വിവരങ്ങൾ കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയിരിക്കയാണു ഞാൻ വീണ്ടും. കുമാർ എന്നെ അറിയിച്ചിരിക്കുന്നതെന്തെന്നാൽ:<br />
<br />
ഒന്നാം ചോദ്യത്തിനു അവർ നൽകിയ ഉത്തരം തെറ്റാണ്. ശിവശങ്കരൻ(പഴയ കണ്ടമ്പുള്ളീ ബാല നാരായണൻ) ചരിൻഞ്ഞിട്ട് വർഷം ഒന്നാകാറായി.പാലക്കാട് ജില്ലയിൽ വച്ച് ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടയത്.ഉടമസ്ഥാവകാശം സംബന്ധിച്ച് ചില പ്രശനങ്ങൾ ഉണ്ടായിരുന്നതിനാൽ അതിന്റെ കൊമ്പ് സർക്കാരിൽ വന്നു ചേരുകയും ചെയ്തു എന്നാണറിവ്.<br />
<br />
(1970 കളിൽ പട്ടാമ്പിയിൽ ഉള്ള ഒരു വക്കീലാണ് (ഉദയവർമ്മൻ) ഈ ആനയെ ബീഹാറിൽ നിന്നും കൊണ്ടുവരുന്നത്. അന്നത്തെ പേർ പട്ടാമ്പി നാരായണൻ. കലാപകാരിയായിരുന്ന ഇവനെ വക്കീൽ കണ്ടമ്പുള്ളി ഫാമിലിക്ക് വിറ്റു. കാലങ്ങളോളം കണ്ടമ്പുള്ളി ഫാമിലിയുടേതായിരുന്നു ആന. കണ്ടമ്പുള്ളി ബാലനാരയണൻ എന്നു പേരും മാറ്റി. പിന്നീട് പാലക്കാട് ജില്ലയിൽ ഒരുത്സവത്തിനിടയിൽ ആനത്തെറ്റിയ സമയത്ത് ഉടമ് ബാലേട്ടൻ അവിടെ എത്തി.തെറ്റിനിൽക്കുന്ന ആനയെ കണ്ട് ബാലേട്ടൻ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയും മരിക്കുകയുമാണുണ്ടായത്. ബാലേട്ടൻ മരിച്ചപ്പോൾ മക്കൾ അതിനെ നാണു എഴുത്തശ്ശൻ ഗ്രൂപ്പിനു കൈമാറി.അവരാണ് അതിനു കണ്ടമ്പുള്ളീ ബാലനാരായണൻ എന്നപേരുമാറ്റി നാണു എഴുത്തശ്ശൻ ശങ്കരനാരായണൻ എന്ന പേരിട്ടത്)<br />
<br />
</span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDYilrhjhkw0xRy8j5m_Eh4FDDiMpjbzuZyzfWI-ykX3w9PHkITANBaMpd8qO69KyDpHM5Hh4RWkYAqn5x7y6HNtklHQF0YRRjrl3FhKz-XiX6sSUDEw4d5VIWj1O-tBxsGiFZ2cbKFyo/s1600-h/m_karnan.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"><img alt="" border="0" id="BLOGGER_PHOTO_ID_5423924139170209010" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDYilrhjhkw0xRy8j5m_Eh4FDDiMpjbzuZyzfWI-ykX3w9PHkITANBaMpd8qO69KyDpHM5Hh4RWkYAqn5x7y6HNtklHQF0YRRjrl3FhKz-XiX6sSUDEw4d5VIWj1O-tBxsGiFZ2cbKFyo/s400/m_karnan.jpg" style="cursor: pointer; float: left; height: 240px; margin: 0pt 10px 10px 0pt; width: 320px;" /></a><span style="font-size: 130%;">മറ്റൊന്നു, മന്ദലാം കുന്ന് കർണ്ണൻ എന്ന ആനയില്ല എന്ന വിവരം.കാരണം ഇന്ന് കേരളത്തിൽ ഉത്സവപ്പറമ്പുകളിൽ (ഗുരുവായൂർ പത്മനാഭൻ,തിരുവമ്പാടി ശിവസുന്ദർ-പഴ്യ പൂക്കോടൻ ശിവൻ- എന്നിവരെ ഒഴിവാക്കിയാൽ) തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കഴിഞാൽ ഏറ്റവും പ്രിയങ്കരൻ മന്ദലാം കുന്ന് കർണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ആനയാണ്. ഔദ്യോഗികമായി ഇവന്റെ പേര് കർണ്ണൻ എന്നല്ല കണ്ണൻ എന്നതു പുതിയ അറിവാണ്. ഒരു പക്ഷെ ആനപ്രേമികളിൽ പലർക്കും അറിയില്ലയിരിക്കാം. [കണ്ണന്റെ മുകളിൽ കാണുന്ന പടം ഞാൻ <a href="http://aanachantham.blogspot.com/2008/03/blog-post_06.html">ഇവിടുന്നു</a> അടിച്ച് മാറ്റിയതാണു.]<br />
<br />
സംഗതി ഇങ്ങനെയൊക്കെയാണെങ്കിൽ , പൊക്കത്തിൽ ഒന്നാമൻ ആരായിരിക്കാം?. </span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjf-3l3HriBs3ExrGz5ToZioB4jJ_BmzKfAGvl-IXeEUK1BAwI4ggoLZCGld6qIE8fK3lcIRdhEjMgeFT1uJ2JQilGmAjqIv53x5iQmMIyvMekFPE_A_1sxmwJAOIT8O4HuQQNsPVbVbo/s1600-h/techikkottukaavu+ramachandran.bmp" onblur="try {parent.deselectBloggerImageGracefully();} catch(e) {}"><img alt="" border="0" id="BLOGGER_PHOTO_ID_5430533454056768738" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjf-3l3HriBs3ExrGz5ToZioB4jJ_BmzKfAGvl-IXeEUK1BAwI4ggoLZCGld6qIE8fK3lcIRdhEjMgeFT1uJ2JQilGmAjqIv53x5iQmMIyvMekFPE_A_1sxmwJAOIT8O4HuQQNsPVbVbo/s320/techikkottukaavu+ramachandran.bmp" style="cursor: pointer; float: left; height: 320px; margin: 0pt 10px 10px 0pt; width: 194px;" /></a><span style="font-size: 130%;">ഫോറസ്റ്റുകാർ പറഞ്ഞ ആന ചരിഞ്ഞിട്ട് കാലം കുറച്ചായില്ലേ. ഇനി ഒരു പക്ഷെ സൂര്യൻ എന്നാണ് പറയുന്നതെങ്കിൽ അതും തെറ്റാണ്.കാരണം ചുള്ളിപ്പറമ്പിൽ സൂര്യൻ എന്നറിയപ്പെട്ടിരുന്ന വാര്യമ്പാട്ട് സൂര്യൻ ചരിഞിട്ട് 5 മാസത്തോളം ആയി.ഇത് തൃശ്ശൂരിലെ നാണു എഴുത്തശ്ശൻ ഗ്രൂപ്പിൽന്നിന്നും ചുള്ളിപ്പറമ്പിൽ ശശിയേട്ടൻനും (വിഷ്ണുശങ്കരിന്റെ ഉടമ) വാര്യമ്പാട്ട് തറവാട്ടിലെ ഒരു വ്യക്തിയും ചേർന്ന് ഏതാനും വർഷം മുമ്പ് വാങ്ങിയതാണ്.ഇവരുടെ കൈവശം ഇരിക്കുമ്പോൾ ആണ് ആന ചരിഞത്.<br />
<br />
അതിനാൽ ഇവർ കഴിഞാൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഉയരക്കൂടുതൽ തെച്ചിക്കോട്ടുകാവിനാണ് എന്നാണു നമ്മുടെ ആനപ്രേമി കുമാർ ഊഹിക്കുന്നത് (പടം ഇടതു വശം, പാപ്പാന്മാരോടൊപ്പം- രാമചന്ദ്രൻ). ഇനിയൊരപവാദം ഉണ്ടകുവാൻ കഴിയുക ഗുരുവായൂർ ആനക്കോട്ടയിൽ ഉള്ള ഒരു വളരെ പ്രായം ചെന്ന പൊതുപരിപാടികളൊ പുറം യാത്രകളോ ഇല്ലാത്ത ഒരാനക്കാണ്. അതിന്റെ തല ഇടിഞും ഉയരം നോക്കുന്ന ഇരിക്കസ്ഥാനം/മുതുക് ഉയർന്നുമാണ്.ആ ഒരു സാങ്കേതികത്വം മാത്രമേ ഉണ്ടാകുവാൻ ഇടയുള്ളൂ.<br />
<br />
ഫോറസ്റ്റുകാർക്ക് പറ്റിയ തെറ്റു പത്രക്കാർക്ക് കൊടുക്കില്ലെന്നേ ഞാൻ വാക്കു കൊടുത്തിട്ടുള്ളൂ. ബ്ലോഗ് വായനക്കാരെ അറിയിക്കുന്നതു കൊണ്ട് ഞാൻ ഒരു വാഗ്ദാന ലംഘനവും നടത്തുന്നില്ലല്ലോ. അതു കൊണ്ട് വായനക്കാരേ, ആന പ്രേമികളേ നിങ്ങൾ വായിച്ചാർമാദിക്കൂ. ഈ വിവരങ്ങൾ ആധികാരികമാണു.</span><br />
<br />
കടപ്പാട്: 1) വിവരാവകാശ നിയമം; 2) ആനപ്രേമി എസ്.കുമാർ.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com41tag:blogger.com,1999:blog-3870822781824769268.post-4504128171060004872010-01-01T14:51:00.003+05:302010-01-01T15:28:34.496+05:30ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Act 2008<span style="font-size:130%;"><a href="http://www.cyberlawtimes.com/itact2008.pdf">ഐറ്റി ആക്റ്റും കമ്പ്യൂട്ടറും</a> -IT Act 2008<br /><br /><span style="color: rgb(204, 0, 0);">ആമുഖം</span>.<br />പല ബ്ലോഗിലും ഈ വിഷയം അവതരിപ്പിച്ചു കണ്ടു. എന്നാൽ ആഴത്തിലുള്ള ഒരു ചർച്ച ഒന്നിലും നടന്നില്ല എന്നതാണു വാസ്തവം. പലതിലും നിയമത്തിലെ വകുപ്പുകൾ ഉദ്ധരിച്ച്കൊണ്ട് തന്നെ ഞാൻ കമന്റുകൾ രേഖപ്പെടുത്തി. എന്നിട്ടും കൂടുതൽ ചർച്ചക്കായി ആരും എത്തിയില്ല എന്ന കാര്യം എന്നെ നിരാശപ്പെടുത്തി. പുതുതായി നിലവിൽ വന്ന ഒരു നിയമമല്ലേ, സമയമെടുത്ത്, മനസ്സിരുത്തി നിയമം വായിച്ചാലേ ഒരു ക്രീയാത്മകമായ ചർച്ചക്ക് തയ്യാറാകാൻ കഴിയൂ. മറ്റു ജോലികൾക്കിടയിൽ ബ്ലോഗ് വായനക്കു കൂടി അല്പം സമയം കണ്ടെത്തുന്നവരാണു ബൂലോഗത്തുള്ളവരിൽ കൂടുതലും. അവരിൽ നിന്നും വലുതായി പ്രതീക്ഷിക്കുന്നത് തന്നെ ശരിയല്ലല്ലോ. സംഗതി രാഷ്ട്രീയമായിരുന്നെങ്കിൽ ദിവസേനയുള്ള പത്രം വായന മാത്രം മതി ഒരു ചർച്ച കൊഴുപ്പിക്കാൻ.<br /><br />ഞാൻ ഏതായാലും ഈ നിയമം മുഴുവൻ ഒരു പ്രാവശ്യം വായിച്ചു. കമ്പ്യൂട്ടർ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധം വരുന്ന വകുപ്പുകൾ വീണ്ടും വായിച്ചു. അങ്ങനെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ, പ്രധാനമായും കമ്പ്യൂട്ടറുമായി ബന്ധമുള്ള വകുപ്പുകളെ പറ്റിയുള്ളവ, ഇവിടെ പങ്കിടുന്നു.<br /><br /><span style="color: rgb(204, 0, 0);">പുതുക്കിയ ഐറ്റി ആക്റ്റ് 2008</span><br /><br />2008 ലെ ഐറ്റി അമെന്റുമെന്റ് ആക്ട് പൊതുജനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറാനുള്ള എല്ലാ അധികാരങ്ങളും നൽകുന്നു. America's Patriot Act നു സമാനമായ ഒന്നാണു ഇതെന്നും പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ ഇൻഡ്യയിലും നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (<span style="color: rgb(204, 0, 0);">VoIP</span>) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. <span style="color: rgb(51, 51, 255);">ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ, ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഊളിയിടാം (<span style="color: rgb(204, 0, 0);">monitor</span>). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാമെന്നായിരിക്കുന്നു</span>.<br /><br />ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12 ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. <span style="color: rgb(51, 51, 255);">ഒരു ചർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം.</span><br /><br />ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.<br /><br />ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു ‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം ‘നിർദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. എന്നു്, ആർ നിർദ്ദേശിക്കും എന്നു കണ്ടറിയണം.<br /><br />അധികാരങ്ങൾ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ ഉത്തരവാദിത്വങ്ങൾകൂടി സംശയങ്ങൾക്കിടയില്ലാതെ നിർവചിക്കണമായിരുന്നു. അതില്ലാത്തതിനാൽ ദുരുപയോഗം കൂടുമെന്നു വ്യക്തം.<br /><br />അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്തിനു വേണ്ടിയോ മാത്രമായിരുന്നു IT Act, Clause 5(2) of the <a href="http://www.telegraphindia.com/1090415/jsp/opinion/story_10824259.jsp">Indian Telegraph Act of 1885</a> അനുസരിച്ച് ഫോൺ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതുക്കിയ ഐറ്റി ആക്ടിൽ <span style="font-weight: bold;">അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷ</span> എന്നിവയെപറ്റിയൊന്നും ഒരക്ഷരം പറയുന്നില്ല.<br /><br />ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് സാരമായ ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27, 2009-നാണ് <a href="http://www.naavi.org/cl_editorial_09/ita_2008_notification.pdf">ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം</a> രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. വിവര സാങ്കേതിക വിദ്യ (ഭേദഗതി) നിയമം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഇന്റർനെറ്റ് ഫോൺ (VoIP) എന്നിവയുടെ ഉപയോക്താക്കള്‍ക്കു കടുത്ത മുന്നറിയിപ്പാണു നല്‍കുന്നത്.<br /><br />ഇലക്ട്രോണിക് വിനിമയത്തിനും ക്രയവിക്രയത്തിനും സാധുത നല്‍കുന്നതിന് ഊന്നല്‍നല്‍കിയായിരുന്നു ഐടി ആക്ട് 2000 നിയമം അന്നു നടപ്പാക്കിയത്. 2005ല്‍ ആണു ഭേദഗതിക്കുള്ള കരടു തയാറാക്കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. ഇ-കൊമേഴ്സ് സൈറ്റായ ബാസീ ഡോട്ട് കോം സിഇഒ അവിനാശ് ബജാജിന്റെ അറസ്റ്റും തുടര്‍ന്നു കോര്‍പറേറ്റ് ലോകത്തുണ്ടായ പ്രതിഷേധവുമാണു നിയമഭേദഗതിക്കു വഴിതെളിച്ചത്. ഡല്‍ഹി പബ്ളിക് സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ 2004 ഡിസംബറില്‍ ഐഐടി വിദ്യാര്‍ഥി ബാസി ഡോട്ട് കോമില് അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണു അതിന്റെ സിഇഒയെ അറസ്റ്റ് ചെയ്തത്.<br /><br /><span style="font-weight: bold; font-style: italic;">The IT AA, 2008 adds new eight cyber offences viz;</span><br /><br /></span><ol><li><span style="font-size:130%;"> <span style="font-style: italic;">sending offensive messages through a computer or mobile phone (Section 66A),</span></span></li><li style="font-style: italic;"><span style="font-size:130%;"> receiving stolen computer resource or communication device (Section 66B)</span></li><li style="font-style: italic;"><span style="font-size:130%;"> Punishment for identity theft (Section 66C)</span></li><li style="font-style: italic;"><span style="font-size:130%;"> Punishment for cheating by personation using computer resource (Section 66D)</span></li><li style="font-style: italic;"><span style="font-size:130%;"> Punishment for violating privacy or video voyeurism (Section 66E)</span></li><li style="font-style: italic;"><span style="font-size:130%;"> Cyber Terrorism (Section 66F)</span></li><li style="font-style: italic;"><span style="font-size:130%;"> Publishing or transmitting material in electronic form containing sexually explicit act (Section 67A),</span></li><li style="font-style: italic;"><span style="font-size:130%;"> Child pornography (Section 67B)</span></li></ol><span style="font-size:130%;"><br />2008 ലെ കൂട്ടിചേർക്കലുകളെ ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം:<br /><br />സൈബർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതിൽ പ്രതിപാദിക്കുന്നതെല്ലാം <span style="color: rgb(51, 51, 255);">വിരോധമുളവാക്കുന്ന സന്ദേശങ്ങൾ ഈ-മെയിൽ വഴി അയക്കുകയും കൈമാറുകയും</span> ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയാണു.<br /><br />മറ്റൊരാളെക്കുറിച്ചു <span style="color: rgb(51, 102, 255);">തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശങ്ങൾ</span> കൈമാറ്റം ചെയ്യുന്നതും ഇനി മൂന്നുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസ്.<br /><br />തികച്ചും <span style="color: rgb(51, 51, 255);">കുറ്റകരമായ, അല്ലെങ്കില്‍ നിന്ദാപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ</span> ചെയ്യുന്നതു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്നതും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.<br /><br />മറ്റൊരാളെ <span style="color: rgb(51, 51, 255);">ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ</span> ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.<br /><br /></span><div style="text-align: justify;"><span style="font-size:130%;">[<span style="font-style: italic;">ഉദാഃ 1.സൌദി അറേബ്യയിൽ ബിസിനസ്സ് നടത്തുന്ന പ്രമോഷ് എന്നയാളുടെ കുന്നംകുളം കടവല്ലൂരിലെ വീടിന്റെ ചിത്രം മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ ചിത്രമെന്ന വ്യാജേന ഇന്റർനെറ്റ് ഈമെയിൽ വഴി പ്രചരണം നടക്കുകയുണ്ടായി. ഇതിനെതിരെ പിണറായി ഡി.ജി.പിക്ക് പരാതി നൽകി.</span></span><br /><br /><span style="font-size:130%;"><span style="font-style: italic;">പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന ഈ-മെയിൽ അയച്ച കേസിൽ രണ്ടു പേരെ സൈബർ സെൽ അറസ്റ്റു ചെയ്തു. വ്യാജ ചിത്രം പുതിയ അടികുറിപ്പോടെ ഈ-മെയിലിൽ അയച്ചുവെന്നതാണു കുറ്റം. ഐ ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം അപകീർത്തിപ്പെടുത്തുന്ന സന്ദേശമയച്ചതിനാണു മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചാർത്തിയിരിക്കുന്നത്.</span></span><br /><br /><span style="font-size:130%;"><span style="font-style: italic;">പിണറായി വിജയന് കേസ് പൊതുജനങ്ങള്‍ക്കും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കുമുള്ള 'പാഠം‘ എന്ന നിലയിലാണ് എടുത്തതെന്നു പൊലീസ് മേധാവികള്‍ പറയുന്നു. പിണറായി വിജയന്റെ വീടെന്ന രീതിയില്‍ വ്യാജചിത്രം പ്രചരിപ്പിച്ച എല്ലാവരും നിയമം അണുവിട തെറ്റാതെ നടപ്പാക്കിയാല്‍ കേസില്‍ പ്രതികളാകേണ്ടി വരും; ഇവരുടെ ഉദ്ദേശ്യം പിന്നീടു തെളിയിക്കപ്പെടേണ്ടതാണെങ്കിലും. ഫോട്ടോയ്ക്ക് അടിക്കുറിപ്പു നല്‍കിയവരെന്നു പൊലീസ് അവകാശപ്പെടുന്നവരെ മാത്രമാണു അറസ്റ്റ് ചെയ്തത്.</span></span><br /><br /><span style="font-size:130%;"><span style="font-style: italic;">ഐ റ്റി നിയമ ഭേദഗതി നിലവിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.</span></span><br /></div><span style="font-size:130%;"><br /></span><div style="text-align: justify;"><span style="font-size:130%;"><span style="font-style: italic;">2. നിസ്സാരമായ ചില പരിഹാസങ്ങൾ പോലും ചിലർക്ക് പ്രയാസമുണ്ടാക്കിയേക്കാം. തീർന്നില്ലേ കാര്യം. ഐ.റ്റി നിയമത്തിനെതിരായി. എഴുതിയതിന്റെ ധ്വനി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. അത്തരത്തിലുള്ള സന്ദേശങ്ങൾ കിട്ടുന്നവർക്ക് ബുദ്ധിമുട്ടോ, അപമാനമോ തോന്നിയേക്കാം. അപ്പോഴും പെട്ടതു തന്നെ.</span></span><br /></div><span style="font-size:130%;"><br />മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സിഡിറോം, പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അതു മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ലഭിക്കും. കംപ്യൂട്ടര്‍ വഴിയുള്ള തട്ടിപ്പ്, വഞ്ചന, ഡിജിറ്റല്‍ ഒപ്പ് മോഷ്ടിക്കല്‍, പാസ്വേര്ഡ് ദുരുപയോഗം എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത് [<span style="color: rgb(204, 0, 0);">വകുപ്പ് 66ബി</span>].<br /><br />വ്യക്തിയുടെ <span style="color: rgb(51, 51, 255);">അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും</span> അവരുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റമായി കരുതും. മൂന്നുവര്‍ഷം വരെ തടവോ രണ്ടുലക്ഷത്തിലധികം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.[വകുപ്പ് 66ഇ]<br /><br /><span style="color: rgb(51, 51, 255);">നഗ്നമോ, അടിവസ്ത്രങ്ങള്‍ കൊണ്ടു മറച്ചതോ ആയ ലൈംഗികാവയവങ്ങള്‍, ഗുഹ്യഭാഗങ്ങള്‍, നിതംബം, സ്ത്രീകളുടെ മാറിടം എന്നിവയാണു സ്വകാര്യഭാഗങ്ങളായി നിയമത്തില്‍ വിശദീകരിച്ചിരിക്കുന്നത്.</span><br /><br /><span style="color: rgb(204, 0, 0);">ഐടി ആക്ട് 67</span>. <span style="color: rgb(51, 51, 255);">ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം</span>. ഇവിടെയാണു <span style="color: rgb(204, 0, 0);">ബ്ലോഗുകൾ പ്രസക്തമാകുന്നത്</span>. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.<br /><br />ഇലക്ട്രോണിക് മാധ്യമത്തിലുടെ <span style="color: rgb(51, 51, 255);">ലൈംഗിക പ്രവർത്തനം വ്യക്തമാകുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു</span>.[<span style="color: rgb(204, 0, 0);">വകുപ്പ് 67 എ</span>] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.<br /><br />എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [<span style="color: rgb(204, 0, 0);">വകുപ്പ് 67 A</span>]<br /><br />അശ്ലീലമായാലും, ലൈംഗികമായാലും ഒരു കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഒരു <span style="color: rgb(0, 0, 0);">ഇലക്ട്രോണിക് മാധ്യമത്തിൽ ശേഖരിച്ച് വക്കുന്നത്</span> ഈ വകുപ്പുകൾ [<span style="color: rgb(0, 0, 0);">67, 67എ</span>] പ്രകാരം കുറ്റമാണെന്നു തോന്നുന്നില്ല. നിയമത്തിൽ പറയുന്നത് published or transmitted എന്നു മാത്രമാണു. പക്ഷേ ആ ശേഖരം ഉടമസ്ഥന്റെ അറിവോടും സമ്മതത്തോടും ആയിരിക്കണമെന്നു മാത്രം.<br /><br />Child Pornography യുടെ കാര്യത്തിൽ ഈ നിയമം വളരെ കർക്കശമാണു.<br /><span style="color: rgb(51, 51, 255);">18 വയസ്സിനു താഴെയുള്ള കുട്ടികളുടെ നഗ്ന, ലൈംഗിക ചിത്രങ്ങള്‍ പ്രസാരണം നടത്തുകയോ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് കുറ്റകരം</span>. അതുകൊണ്ട് അപ്രകാരമുള്ള ചിത്രങ്ങൾ/ചിത്രീകരണങ്ങൾ ഇന്റര്‍നെറ്റ്വഴി സ്വന്തം <span style="color: rgb(204, 0, 0);">കമ്പ്യൂട്ടറിൽ ബ്രൌസ് ചെയ്യലും ഡൌണ്‍ലോഡ് ചെയ്യലും തെരച്ചിൽ നടത്തുന്നതും ശിക്ഷാര്‍ഹമാണ്</span>. ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഇ-മെയില്‍, ചാറ്റിങ്, എസ്എംഎസ് എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത്. [വകുപ്പ് 67ബി]<br /><br />ഇനിമുതൽ, സ്വകാര്യമായി സ്വന്തം മുറിയിലിരുന്നു കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ചിരിക്കുന്ന ലൈംഗികവേഴ്ചകൾ കാണുമ്പോൾ, ആ വേഴ്ചകളിൽ 18 വയസ്സിനു മുകളിലുള്ളവർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്നു ഉറപ്പ് വരുത്തികൊള്ളണം. അത് ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചതോ കൈമാറികിട്ടിയതോ ആയിരിക്കരുത് [വകുപ്പ് 67എ]. ആങ്ങനെയാണെങ്കിൽ ചിലപ്പോൾ ഗോതമ്പുണ്ട തിന്നേണ്ടി വരും. സന്തോഷ് മാധവനെ അനുകരിച്ചാൽ രക്ഷപെട്ടേക്കാം. അതായത് സ്വന്തമായി നഗ്ന ചിത്രങ്ങൾ /ചിത്രീകരണങ്ങൾ നിർമ്മിക്കുക. ഒരു കാര്യം ഓർമ്മ വേണം. ചിത്രീകരണത്തിൽ പങ്കെടുക്കുന്നവർ 18 വയസ്സ് കഴിഞ്ഞവരായിരിക്കണം. പിന്നെ ഒരു പോലീസ് കാരനേയും പേടിക്കേണ്ട. സ്വസ്ഥമായി സ്വന്തം മുറിയിലിരുന്നു നയന സുഖം ആസ്വദിക്കാം.<br /><br />ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.<br /><br />പുതിയ വകുപ്പില്‍ ഏറ്റവും <span style="color: rgb(204, 0, 0);">കർക്കശമായ ശിക്ഷയുള്ളതു സൈബര്‍ തീവ്രവാദത്തിനാണ്</span>. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൌഹൃദം എന്നിവയ്ക്കു ഭീഷണിയുണ്ടാക്കുന്നതോ, വ്യക്തികള്‍ക്ക് അപകടം സംഭവിക്കാന്‍ കാരണമാക്കുന്നതോ, സമൂഹത്തെ പൊതുവായി ബാധിക്കുകയോ ചെയ്യുന്ന പ്രവൃത്തികളാണു സൈബര്‍ തീവ്രവാദത്തില്‍ ഉള്‍പ്പെടുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങള്‍.<br /><br /><span style="color: rgb(51, 51, 255);">നേരത്തേയുള്ള നിയമമനുസരിച്ചു വെബ്സൈറ്റിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണു കേസെങ്കില്‍ പുതിയ ഭേഗഗതിപ്രകാരം സ്വതന്ത്രമായി അപ്ലോഡ് ചെയ്യാവുന്ന സൈറ്റുകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും</span>.<br /><br />ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ <span style="color: rgb(51, 51, 255);">വ്യാജപ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രവര്‍ത്തനം നടത്തുന്നവരും</span> കേസിലാകും. അസിന്റെയോ ഷാറുഖ് ഖാന്റെയോ ഫോട്ടോ പ്രൊഫൈലില്‍ വച്ചു മനപ്പൂര്‍വം കബളിപ്പിക്കുന്നവരും പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലാകും [വകുപ്പ് 66ഡി].<br /><br />പരാതികളുടെ അടിസ്ഥാനത്തില്‍ അതതു പൊലീസ് സ്റ്റേഷനാണു കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കേണ്ടതെന്നു സൈബര്‍ സെല്‍ മേധാവിയായ ഐജി ടോമിന് തച്ചങ്കരി പറഞ്ഞു. സൈബര്‍സെല്‍ ഇതു സംബന്ധിച്ചു വിദഗ്ധസഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ പരാതിയില്ലാതെ തന്നെ പൊലീസിനു സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താം.<br /><br />നേരത്തേ ഡിവൈഎസ്പിക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു സൈബര്‍ ആക്ട് സംബന്ധിച്ചു നടപടിയെടുക്കേണ്ടിയിരുന്നതെങ്കില്‍ <span style="color: rgb(51, 51, 255);">ഭേദഗതി അനുസരിച്ചു സിഐയ്ക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു നടപടിയെടുക്കേണ്ടത്. ഇവര്‍ക്കു പൊതുസ്ഥലത്തു പ്രവേശിക്കാനും സെര്‍ച്ച് നടത്താനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അനുവാദമുണ്ട്</span>.[വകുപ്പ് 80]<br /><br />'...ഒരു കമ്പ്യൂട്ടറില്‍ നിന്ന് <span style="color: rgb(51, 51, 255);">സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്</span>...' മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്. കട്ടെടുത്ത വസ്തുക്കൾ, നിയമവിരുദ്ധമായ കാര്യങ്ങൾ തുടങ്ങിയവ വീടുകളിൽ സൂക്ഷിക്കുന്നത് കുറ്റകരമല്ലേ. അതു പോലെ ഇനിമുതൽ അത്തരം കാര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ, നിങ്ങൾക്കനുവദിച്ച നിങ്ങളുടെ പേരിലുള്ള മറ്റു ഡിജിറ്റൽ സ്പേസിലോ സൂക്ഷിക്കുന്നതും കുറ്റകരമാണു. ഈ നിയമം പാലിക്കുന്നുവെന്നു ഉറപ്പ് വരുത്താനായിരിക്കണം സൈബർ സുരക്ഷിതത്ത്വത്തിന്റെ പേരിൽ ഏത് പോലീസ് ഇൻസ്പെക്ടർ ഏമാനും ഏതു സമയത്തും പൊതു സ്ഥലങ്ങളിലുള്ള കമ്പ്യൂട്ടറുകളോ [വകുപ്പ 70], സ്വൊകാര്യ കമ്പ്യൂട്ടറുകളോ <span style="color: rgb(204, 0, 0);">മോണിറ്റർ ചെയ്യുവാനുള്ള അധികാരം</span> നൽകിയിട്ടുള്ളത് [വകുപ്പ് 69ബി].<br /><br />ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന് ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.<br /><br />ഈ നിയമങ്ങൾ ഉണ്ടാക്കിയതും, മേലിൽ ഇതിനു വേണ്ടുന്ന പുതുക്കലുകൾ നടത്തേണ്ടതും കേന്ദ്രസർക്കാരാണെങ്കിലും, കേരളത്തിൽ ഈ നിയമങ്ങൾ നടപ്പാക്കുന്നതിനു വേണ്ടുന്ന ചട്ടങ്ങൾ ഉണ്ടാക്കേണ്ടത് സംസ്ഥാന സർക്കാരാണു [വകുപ്പ് 90].<br /><br /><span style="color: rgb(51, 51, 255);">പ്രത്യേക ശ്രദ്ധക്ക്</span>:<br /><span style="color: rgb(204, 0, 0);">വകുപ്പ് 66A(c)</span>.<br />മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.<br /><br />മേൽ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നം അയക്കുന്ന ഈ-മെയിലുകൾ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു വന്നാലോ?<br /><br />ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആൾ ഉദ്ദേശിച്ചില്ലെങ്കിലും, ഈ-<br />മെയിൽ കിട്ടുന്ന ആൾക്ക് അങ്ങനെ തോന്നിപ്പോയാൽ സംഗതി കുഴഞ്ഞല്ലോ.<br /><br />രസകരമായൊരു മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഈ മെയിലുകൾ അയക്കുന്ന ആളാണല്ലോ സാധാരണഗതിയിൽ അപമാനമുണ്ടാക്കിയതിനോ, ഭീഷണിപ്പെടുത്തിയതിനോ ഉത്തരവാദി. <span style="color: rgb(51, 51, 255);">എന്നാൽ പുതുക്കിയ നിയമത്തിൽ “"transmitted or received on a computer," എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു മനസ്സിലാകുന്നത് ഈമെയിൽ അയച്ചവനും കിട്ടിയവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണു</span>.<br /><br /><span style="color: rgb(204, 0, 0);">വകുപ്പ് 66E - സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം - sting operation</span><br /><br />മറ്റാരും കാണില്ലെന്നു കരുതി ഉടുതുണി മാറാൻ കണ്ടെത്തിയ ഒരു സ്ഥലത്ത് അവിടം പൊതുസ്ഥലത്തിന്റെ ഭാഗമോ അല്ലെങ്കിൽ സ്വകാര്യസ്ഥലത്തിന്റെ ഭാഗം ആയാലും ശരി<br />അറിഞ്ഞുകൊണ്ട് മനഃപ്പൂർവം ഒളിക്യാമറ ഉപയോഗിച്ചോ മറ്റേതെങ്കിലും സംവിധാനം ഉപയോഗിച്ചോ ആണിന്റേതോ പെണ്ണീന്റേതോ അടിവസ്ത്രങ്ങൾക്കടിയിലുള്ള ശരീരഭാഗങ്ങളെ സമ്മതമില്ലാതെ ചിത്രീകരിക്കുകയോ, ചിത്രീകരണത്തെ കൈമാറുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് വകുപ്പ് 66 ഇ പ്രകാരം കുറ്റകരമാണു.<br /><br />ഉദാഃ ആശുപത്രികൾ, ഹോട്ടൽ മുറികൾ, ഗ്രീൻ റൂം മുതലായവ.<br /><br />അപ്പോൾ എല്ലാ സ്റ്റിംഗ് ഓപ്പറേഷനുകളും നിയമവിരുദ്ധമല്ല എന്നു സാരം.<br /><br /><span style="color: rgb(204, 0, 0);">ഐടി ആക്ട് 67. ബ്ലോഗുകൾ പ്രത്യേകം ശ്രദ്ധിക്കുക</span>.<br /><br />അങ്ങനെ ഇൻഡ്യ ചൈനയേയും കടത്തി വെട്ടിയിരിക്കുന്നു. നാം ഉപയോഗിക്കുന്ന ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകളിൽ അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടന്നും ഈ നിയമം അധികാരം നൽകിയിരിക്കുന്നു.<br /><br />ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.<br /><br />ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക ചേഷ്ടകൾ വെളിവാക്കുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.<br /><br />എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]<br /><br /><span style="color: rgb(204, 0, 0);">വകുപ്പ് 67ബി</span>.<br />തുടക്കത്തിൽ, കുട്ടികളെ ഉപയോഗിച്ചുള്ള (child pornography) ലൈംഗികപ്രദർശനം അടങ്ങിയ കാര്യങ്ങൾ കമ്പ്യൂട്ടറിൽ കൂടി പ്രസിദ്ധീകരിക്കുന്നതും, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതും കുറ്റകരമാക്കിയിരുന്നു. എന്നാൽ 2008 ലെ പുതുക്കൽ പ്രകാരം അപ്രകാരം പ്രസിദ്ധികരിച്ച ലൈംഗികപ്രദർശനങ്ങളെ നോക്കുന്നതും (<span style="color: rgb(51, 51, 255);">browzing</span>), തെരയുന്നതും (<span style="color: rgb(51, 51, 255);">seeking</span>) കുറ്റകരമാക്കിയിരിക്കുന്നു. കമ്പ്യൂട്ടറിൽ പോൺ ചിത്രങ്ങൾ/ചിത്രീകരണങ്ങൾ (പ്രായപൂർത്തിയായവരുടേതായാലും) ശേഖരിച്ചോ പകർന്നോ വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉടമയുടെ അനുവാദത്തോടെ ആയിരിക്കണം. ഇല്ലെങ്കിൽ അതും കുറ്റം. നിങ്ങൾ ശേഖരിച്ച് /പകർന്ന് വച്ചിട്ടുള്ള അശ്ലീല ചിത്രങ്ങൾ / ചിത്രീകരണങ്ങൾ ഇന്റർനെറ്റിൽ ഒരിക്കലും പ്രസിദ്ധികരിക്കരുത്. പ്രസിദ്ധികരിക്കുകയോ, പ്രസരിപ്പിക്കുകയോ ചെയ്താൽ വകുപ്പ് 67 പ്രകാരം കുറ്റക്കാരാകും.<br /><br />വൈറസ്സ്, ട്രോജൻ മുതലായവ കാരണം നിരപരാധികളെ കുറ്റവാളികളാക്കുന്ന ഒരു നിയമമാണിത്. ഇന്ന് അവനവനു ആവശ്യമുള്ള വിവരങ്ങൾ സ്വന്തം കമ്പ്യൂട്ടറിൽ മാത്രമല്ല ശേഖരിച്ച് വക്കുന്നത്. മറ്റുള്ളവരുടെ കമ്പ്യൂട്ടറും, ഇന്റർനെറ്റിൽ നിന്നും ലഭ്യമാക്കുന്ന സ്ഥലങ്ങളും (storage space) ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. അവിടെയൊക്കെ ഉടമയറിയാതെ തന്നെ പലരും ആക്രമിച്ച് കൈയ്യേറി നിരോധിച്ചിരിക്കുന്ന കാര്യങ്ങൾ ശേഖരിച്ച് വക്കാൻ സാധ്യതയുണ്ട്. പക്ഷേ ആ സ്ഥലത്തിന്റെ (സ്റ്റോറേജ് സ്പേസ്) ഉടമ നിയമത്തിന്റെ മുന്നിൽ കുറ്റവാളിയാകുന്നു. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിരപരാധികളെ ഒഴിവാക്കാനുള്ള ഒരു ചട്ടങ്ങളും പുതുക്കിയ നിയമത്തിൻ കീഴിൽ ഉണ്ടാക്കിയിട്ടില്ല.<br /><br />മറ്റൊരാളിന്റെ കമ്പ്യൂട്ടറിൽ ഒരു വൈറസ് ഉപയോഗിച്ച് ലൈംഗിക പ്രദർശനങ്ങൾ ഉൽക്കൊള്ളുന്ന പടങ്ങളും, വീഡിയോവും സ്റ്റോർ ചെയ്ത് വക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇന്നു പലർക്കും ഇന്റർനെറ്റിൽ സ്വന്തമായി ഫയലുകൾ സൂക്ഷിച്ച് വക്കാനുള്ള ഇടം പണം കൊടുത്തും അല്ലാതെയും ലഭ്യമാണു. അവിടെയൊക്കെ ഉടമസ്ഥൻ അറിയാതെ മറ്റുള്ളവർ കടന്നുകയരി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്ടകൾ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് വക്കുവാനുള്ള സംവിധാനം ഇന്നു ലഭ്യമാണു. ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥൻ യാദൃശ്ചികമായി പോലും തന്റെ കമ്പ്യൂട്ടറിൽ താനറിയാതെ ശേഖരിച്ചിരിക്കുന്ന ആ പടങ്ങളെ, വീഡിയോകളെ കണ്ടു പോയാൽ, കുറ്റമാണന്നാണോ? ആണെന്നു നിയമം പറയുന്നു. ഇതു സംഭവിച്ച കഥയാണു. <a href="http://tech.yahoo.com/news/ap/20091109/ap_on_hi_te/us_tec_a_virus_framed_me">ഒരു കുടുമ്പം കലക്കിയ കഥ ഇവിടെ</a> .<br /><br />ഇങ്ങനെയൊക്കെയാണെങ്കിലും, ഈ വകുപ്പ് 67 ബി. ഒരു ഉമ്മാക്കിയാണന്നേ ഞാൻ പറയൂ. കാരണം നാം കാണുന്ന അല്ലെങ്കിൽ തെരയുന്ന ചിത്രങ്ങളിൽ / ചിത്രീകരണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ, ആണായാലും പെണ്ണായാലും, 18 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നു തെളിഞ്ഞാലേ, നാം കുറ്റക്കാരാവൂ.. അതു തെളിയിക്കാൻ ഇമ്മിണി പ്രയാസപ്പെടും. ആ കുട്ടികൾ ആരാണെന്നു ആദ്യം കണ്ടുപിടിക്കണം പിന്നെ അവരുടെ വയസ്സും.<br /><br /><span style="color: rgb(204, 0, 0);">വകുപ്പ് 69, വകുപ്പ് 69എ., വകുപ്പ് 69 ബി</span>.<br />ഇന്റർനെറ്റ് ഫോൺ (<span style="color: rgb(51, 51, 255);">VoiP</span>) ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.<br />പരിപൂർണ്ണ സ്വാതന്ത്ര്യം ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നേരത്തേ തന്നെ അനുവദിച്ചിട്ടില്ല.<br /><br /><span style="font-style: italic;">As per existing policy, VoIP calls are not allowed to be terminated on terrestrial PSTN network within India</span><br /><br />എന്നാൽ സാധാരണ ഉപയോഗത്തിനെ നിരുത്സാഹപ്പെടുത്തുന്നതുമില്ല. (ഇൻഡ്യക്ക് വെളിയിൽ നിന്നുള്ള സേവനങ്ങൾ, ഉദഃ Skype, നിലനിൽക്കുന്നിടത്തോളം അതു സാധിക്കില്ലെന്നതു വേറെ കാര്യം) നവമ്പർ 26 ലെ ബോംബെ ആക്രമണത്തിൽ നിന്നും പാഠം പഠിച്ച്, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദനിവാരണം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടുന്ന അധികാരങ്ങൾ ഈ വകുപ്പുകൾ മുഖേന സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. അതിലൊന്നാണു നമ്മുടെ കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ (VoIP യുടെ ദുരുപയോഗവും സ്വാഭാവികമായും അതിലുൾപ്പെടുമല്ലോ) അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടാനും ഈ നിയമം അധികാരം നൽകിയിരിക്കുന്നു. പണ്ടാണെങ്കിൽ ഇതെല്ലാം ചെയ്യാൻ ഒരു വാറണ്ട് ആവശ്യമായിരുന്നു. ഇന്നതൊന്നും വേണ്ട. ഇതിനു വേണ്ടുന്ന വിശദമായ നടപടിക്രമങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ടെലഫോൺ / മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രതീക്ഷിക്കാം.<br /><br />ഏത് <span style="color: rgb(51, 51, 255);">ഇൻസ്പെക്ടർ </span>ഏമാനും ഏത് സമയത്തും നമ്മുടെ കമ്പ്യൂട്ടറിൽ ശേഖരിച്ചിരിക്കുന്ന കാര്യങ്ങളെ, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദം എന്നുവേണ്ട വിവരശേഖരണം എന്ന് പേരിൽ പോലും, <span style="color: rgb(51, 51, 255);">മോണിറ്റർ</span> ചെയ്യുവാനുള്ള അധികാരം നൽകിയിട്ടുണ്ട് . അതായത് ഏമാന്മാർ അവരുടെ ഓഫീസിൽ ഇരുന്നു തന്നെ പലവിധ മാർഗ്ഗങ്ങളിൽ കുടിയും സ്വകാര്യ കമ്പ്യൂട്ടറിൽ കടന്നു കയറി പരിശോധിക്കുവാനുള്ള (മോണിറ്റർ) അധികാരമാണിത്. വേണ്ടി വന്നാൽ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്യാം (വകുപ്പ് 76).<br /><br />ഏമാനു നമ്മെ ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ, കമ്പ്യൂട്ടറിൽ കണ്ട അശ്ലീല ചിത്രത്തിലെ ആണിനോ പെണ്ണിനോ വയസ്സ് 18 ൽ കൂടുതലാണെന്നു തെളിയിക്കേണ്ട ബാധ്യത നമ്മുടെ തലയിൽ വച്ചുതരും. ചുമ്മാ, ഉപദ്രവിക്കാൻ വേണ്ടി മാത്രം. ഏതായാലും കരുതിയിരിക്കുക.<br /><br />ഇനിമുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം സർക്കാരിന്റെ ഔദാര്യംകൊണ്ടു മാത്രം . ഈ നിയമം വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ അധികാരം നൽകുന്നു (<span style="color: rgb(204, 0, 0);">വകുപ്പ് 69എ</span>). അതായത് ഇനി ഇന്റർനെറ്റ് വഴി നാം എന്തെല്ലാം കാണണം, വായിക്കണം അല്ലെങ്കിൽ ഏത് ചാനൽ ടി.വി കാണണം എന്നു സർക്കാർ തീരുമാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽകൂടി സർക്കാരിനു ഇഷ്ടമല്ലാത്ത കാര്യങ്ങൽ പ്രസരണം ചെയ്യുന്നുവെന്നു തോന്നിയാൽ ഏഷ്യനെറ്റിനോട് ആ ചാനൽ ബ്ലോക്ക് ചെയ്യാൻ പറയും. അനുസരിച്ചില്ലെങ്കിൽ 7 കൊല്ലം തടവ് ശിക്ഷ.<br /><br />ഏതൊരു നിയമവും നടപ്പിലാക്കുന്നത് അതിനുവേണ്ടി നിർമ്മിച്ച <span style="color: rgb(51, 51, 255);">ചട്ടങ്ങളിൽ</span> കൂടിയാണു. അത്തരം ചട്ടങ്ങളിലാണു വിശദമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുന്നത്. വകുപ്പുകൾ 52,54,69,69A, 69B and 70B എന്നിവകൾക്ക് കേന്ദ്രസർക്കാർ ചട്ടങ്ങൾ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. 43A, 67C, 79 എന്നീ വകുപ്പുകൾക്ക് ഉടൻ ചട്ടങ്ങൾ ഉണ്ടാക്കുമെന്നും അറിയുന്നു. ബാക്കിയുള്ളവകൾക്ക് സംസ്ഥാനസർക്കാരുകളാണു ചട്ടങ്ങൾ ഉണ്ടാക്കേണ്ടത്.<br /><br />വായനക്കാരോട്:<br />ഇതൊരു പുതിയ നിയമമാണു. ഒക്റ്റോബർ 2009 മുതൽ നിലവിൽ വന്നതേയുള്ളൂ. അതിനു ശേഷം കേരളത്തിൽ ഒരു കേസ് മാത്രമേ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാർജ്ജ് ചെയ്തിട്ടുള്ളൂ. അതിന്റെയും അതു പോലെയുള്ള ഇനി വരാനിരിക്കുന്ന കേസുകളുടേയും വിധികൾ കൂടെ അറിയുമ്പോൾ മാത്രമേ ഈ നിയമത്തെ പറ്റിയുള്ള അറിവ് പൂർണ്ണമാകൂ. ഈ നിയമത്തെപറ്റിയുള്ള ഏതെങ്കിലും തരത്തിലുള്ള വാർത്തകൾ അറിവിൽ പെടുകയാണെങ്കിൽ ഇവിടെ ഒരു കമന്റായി രേഖപ്പെടുത്തുകയോ, ലിങ്ക് നൽകുകയോ ചെയ്യണമെന്നു വായനക്കാരോട് അപേക്ഷിക്കുന്നു.<br /><br />ഇത്രയും എഴുതിയത് ഈ നിയമത്തെ പറ്റി ഞാൻ മനസ്സിലാക്കിയതാണു. നിയമം വായിച്ച് വായനക്കാർക്ക് മറ്റൊരു വ്യഖ്യാനം മനസ്സിൽ തോന്നുന്നുവെങ്കിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുതേ.<br /></span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com32tag:blogger.com,1999:blog-3870822781824769268.post-56108086352072997582009-11-21T20:55:00.002+05:302009-11-21T21:06:40.694+05:30അറിയിപ്പുകൾ - പൊതുമരാമത്ത് വകുപ്പ്പൊതുമരാമത്ത് വകുപ്പ് പരാതി: ഇനിമുതൽ ഫോൺ ചെയ്തും അറിയിക്കാം<br />പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാൻ സൌജന്യ ടെലിഫോൺ സൌകര്യം ഏർപ്പെടുത്തിയിരിക്കുന്നു. 18004257771 എന്ന ടോൾ ഫ്രീ നമ്പരിൽ പരാതി അറിയിക്കാം. 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ ഉദ്ദ്യോഗസ്ഥർ ബന്ധപ്പെടുകയും പരിഹാര നടപടി ആരംഭിക്കുകയും ചെയ്യും എന്നാണു പത്ര റിപ്പോർട്ട്. പബ്ലിക് ഇൻഫർമേഷൻ സെല്ലിന്റെ ഭാഗമായ ഈ സംവിധാനം വരുന്ന തിങ്കളാഴ്ച (23-11-2009) നിലവിൽ വരുമെന്നാണു മന്ത്രി പി.ജെ. ജോസഫിന്റെ അറിയിപ്പ്.<br /><br />ലാൻഡ് ഫോണിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ വിളിക്കാം. പരാതികൾ ബന്ധപ്പെട്ട എക്സിക്കൂട്ടിവ് എഞ്ചിനിയർക്ക് അപ്പോൾ തന്നെ കൈമാറും. 48 മണിക്കൂറിനുള്ളീൽ പരിഹരിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.<br /><br />പ്രവൃത്തിദിവസങ്ങളിൽ 9.30 ക്കും 5.30 നും മധ്യേ ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com4tag:blogger.com,1999:blog-3870822781824769268.post-60058077692511460692009-11-20T19:30:00.004+05:302009-11-20T19:42:21.253+05:30സെക്രട്ടേറിയറ്റിൽ സഹായകേന്ദ്രം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGkgVCO3J7TJyngzlvsLpETcnh4cNqZZfc4o2OmZxstDlX0A3ED9Xay8giDzlQX8Hc2vfEoUe9TWzATM1b4Q6BmVi42moIsjKSlm6vq_IM1Ux61XhJZYv7Nt9gbZee03fZ6GDIhFEv62M/s1600/manorama+metro.jpg"><img style="cursor: pointer; width: 400px; height: 295px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGkgVCO3J7TJyngzlvsLpETcnh4cNqZZfc4o2OmZxstDlX0A3ED9Xay8giDzlQX8Hc2vfEoUe9TWzATM1b4Q6BmVi42moIsjKSlm6vq_IM1Ux61XhJZYv7Nt9gbZee03fZ6GDIhFEv62M/s400/manorama+metro.jpg" alt="" id="BLOGGER_PHOTO_ID_5406186368520088642" border="0" /></a><br />സെക്രട്ടേറിയറ്റിലെ സന്ദർശന രീതി മാറുന്നു.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-3870822781824769268.post-54883358703633052009-11-06T08:39:00.000+05:302009-11-06T09:36:43.719+05:30വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്ലകാലം വരുന്നു.(CFL)ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സി.എഫ്.എല്‍. സൌജന്യമായി സര്‍ക്കാരിനു ന്‍ല്‍കികൂടേ എന്നൊരു ആശയം കുറച്ചു മാസംങ്ങള്‍ക്കു മുമ്പ് ഞാന്‍ എന്റെ <a href="http://upabhokthavu.blogspot.com/2007/05/blog-post_14.html"> ഒരു പോസ്റ്റില്‍ കൂടി</a> പ്രകടിപ്പിച്ചിരുന്നു. വലിയ പ്രതികരണമൊന്നും അതിനു ലഭിച്ചില്ലെങ്കിലും ഞാന്‍ ആ പോസ്റ്റിനെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. എന്റെ ശ്രമം വിജയിച്ചു എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, എന്റെ ആശയത്തിനു സമാനമായ ഒരു നീക്കം വൈദ്യുതി മന്ത്രിയില്‍ നിന്നും ഉണ്ടായതായി ഇന്നത്തെ മനോരമ പത്രത്തില്‍ കാണുന്നു. ഇതാണാ വാര്‍ത്ത:<br /><br />----------------------------------------------------------<br /><br />വൈദ്യുതി ഉപഭോക്താക്കള്‍ക്കു 115 രൂപ വിലയുള്ള സിഎഫ്എല്‍ ബള്‍ബ് 15 രൂപയ്ക്കു നല്‍കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചതായി മന്ത്രി എ.കെ. ബാലന് നിയമസഭയെ അറിയിച്ചു. കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനത്തില്‍ 15രൂപയ്ക്കു ബള്‍ബ് നല്കാന് കഴിയും. കേന്ദ്രവുമായി രണ്ടു വട്ടം ചര്‍ച്ച നടത്തി. അവര്‍ അംഗീകരിച്ചാല്‍ ഇതു നടപ്പാക്കാനാവും.[മനോരമ:13-03-2008]<br /><br />----------------------------------------------------------<br /><br />ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ക്ക് ഇത് തീര്‍ച്ചയായും സൌജന്യമായി കിട്ടുന്നതിനു തുല്യമാണ്.<br /><br /><br /><br /><strong>എന്റെ ആശയത്തിനു അറിഞ്ഞോ അറിയാതെയോ സര്‍ക്കാര്‍ തലത്തില്‍ ഒരംഗീകാരം ലഭിക്കുന്നുള്ളതില്‍ സന്തോഷം തോന്നുന്നു. മന്ത്രിക്ക് അഭിനന്ദനങ്ങള്‍</strong>.<br /><br />updated on 24th Dec.2008<br />----------------------------------<br /><br />ഉപഭോഗം കുറയ്ക്കാന്‍ 10 ലക്ഷം സി. എഫ്. വിളക്കുകള്‍ നല്‍കും - മന്ത്രി<br /><br />തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് പത്തുലക്ഷം സി. എഫ്. വിളക്കുകള്‍ വൈദ്യുതി ബോര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ. ബാലന്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും വിതരണം. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ബി. പി. എല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായും മറ്റ് വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്കും സി. എഫ്. വിളക്കുകള്‍ നല്‍കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.<br /><br />ഒരു പഞ്ചായത്തില്‍ 1000 സി. എഫ്. എല്‍. വീതം നല്‍കാനാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നത്. ഗുണഭോക്താക്കളെ പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കും. സി. എഫ്. എല്‍. വിതരണത്തിനായി പത്തുകോടി രൂപ വൈദ്യുതിബോര്‍ഡ് ചെലവഴിക്കും. ഇതുവഴി പ്രതിദിനം 50 മെഗാവാട്ട് വൈദ്യുതി ലാഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. [മാതൃഭൂമി: 24-12-2008]<br /><br />update on 30-5-2009:<br /><br />സൌജന്യ സി.എഫ്.എല്‍ വിതരണം ഇന്നുല്‍ഘാടനം ചെയ്യുന്നു. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായും മറ്റുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 4 എണ്ണം വരെയുമാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. [മനോരമ:30-5-2009]<br /><br />update on 6th November 2009<br /><br /><span padma_font_family_property="Manorama" style="font-family:Manorama;">തിരുവനന്തപുരം: സംസ്ഥാനത്തെ 75 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വൈദ്യുതി ബോര്‍ഡ് 1.5 കോടി സിഎഫ്എല്‍ വിതരണം ചെയ്യും. പൊതുവിപണിയില്‍ 130 രൂപ വിലയുള്ള സിഎഫ്എല്‍ 15 രൂപയ്ക്കാണു കെഎസ്ഇബി സെക്ഷന്‍ ഓഫിസ് വഴി വിതരണം ചെയ്യുന്നത്. ഒരാള്‍ക്കു രണ്ടു സിഎഫ്എല്‍ വീതം ലഭിക്കും.<br /><br />കേന്ദ്ര പദ്ധതിയനുസരിച്ചാണ് ഇത്ര കുറഞ്ഞ വിലയ്ക്കു സിഎഫ്എല്‍ ലഭ്യമാക്കുക. അടുത്ത മാര്‍ച്ചിനു മുന്‍പു വിതരണം പൂര്‍ത്തിയാക്കും. ഇതിലൂടെ വേനല്ക്കാലത്തു 150 മെഗാവാട്ട് വൈദ്യുതി ലാഭിക്കുകയാണു ലക്ഷ്യം. സിഎഫ്എല്‍ വാങ്ങുന്നതിനു ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പട്ടികവിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും നേരത്തേ 10 ലക്ഷം സിഎഫ്എല്ലുകള്‍ <div id="box" style="display: none;"> <div class="fullborder" id="boxpad"> <table class="boxpad1" align="center" border="0" cellpadding="0" cellspacing="0" width="236"> <tbody><tr><td> </td></tr> </tbody></table> </div> </div> സൌജന്യമായി ബോര്‍ഡ് വിതരണം ചെയ്തിരുന്നു. [Malayala Manorama dt.6th Nov.2009]</span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com25tag:blogger.com,1999:blog-3870822781824769268.post-81724635293795273172009-10-28T10:31:00.002+05:302009-10-28T10:37:47.806+05:30നിങ്ങളുടേത് റിലയൻസ് മൊബൈലാണോ, മുടിഞ്ഞു നിങ്ങടെ കാര്യം - Reliance Mobile phone<span style="font-size:130%;">നിങ്ങൾക്ക് വരുന്ന ഓരോ മെസേജും ശ്രദ്ധാപൂർവ്വം വായിച്ച് വേണ്ടവിധം പ്രവ<br />ർത്തിച്ചില്ലെങ്കിൽ നിങ്ങളുടെ പണപ്പെട്ടി ചോരുന്നത് നിങ്ങൾ പോലും<br />അറിയാത്ത വിധത്തിലാണ് റിലയൻസ് പ്രവർത്തിക്കുന്നത്. രക്ഷപ്പെടണോ,<br />വിപണനതന്ത്രങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ മെസേജുകളും വേണ്ടെന്നു<br />വക്കുവാനുള്ള സംവിധാനം ഒരുക്കുക. *333 വിളിച്ച് ആവശ്യപ്പെട്ടാൽ മതി.<br /><br />എന്റെ പണം ചോർന്നുകൊണ്ടിരുന്നത് എങ്ങനെയെന്നറിയേണ്ടേ:<br /><br />സാധാരണഗതിയിൽ എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും അയക്കുന്ന<br />മെസ്സേജുകൾ മാത്രമേ ഞാൻ വായിക്കാറുള്ളൂ. മറ്റുള്ളവയെല്ലാം സമയം കിട്ടുമ്പോൾ ഒന്നിച്ച് നീക്കിക്കളയും. ഭാഗ്യവശാൽ ഒരു മെസ്സേജ് വായിക്കാനിടയായി:<br /><br />"Your subsciption for CelFunPack service has been renewed on<br />2009/11/21 for Rs.30 for 30 days. To unsubscribe SMS Unsub 1149 to<br />155223(Toll Free) or dial 5630086"<br /><br /><span style="color: rgb(204, 0, 0);">സെൽഫൺപാക്</span> എന്നൊരു സേവനം വേണമെന്നു ഞാൻ ആവശ്യപ്പെട്ടിട്ടേയില്ല. അതെന്താണെന്നു പോലും എനിക്കറിയില്ല. അങ്ങനെയുള്ള ഒരു സേവനം ഒരു മാസത്തേക്കു കൂടി പുതുക്കിയിട്ടുണ്ടെന്നാണു എന്നെ അറിയിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ ഒരു മാസമായി അത്തരം സേവനം ഞാൻ അനുഭവിച്ച് വരികയാണു പോലും. രൂപ 30 അതിനു വേണ്ടി എന്റെ പ്രിപൈഡ് ബാലൻസിൽ നിന്നും നേരത്തേ കുറവു ചെയ്തു കഴിഞ്ഞു. ആ<br />സേവനം ഒരു മാസത്തേക്കു കൂടി വീണ്ടും ഒരു 30 രൂപ ചെലവിൽ ദീർഘിപ്പിച്ചിരിക്കുന്നു. മേലിൽ അത്തരം സേവനം വേണ്ടെന്നുണ്ടെങ്കിൽ ഒരു മെസ്സേജ് അയക്കുക. അപ്പോൾ ഈ സേവനത്തിനു വേണ്ടി 30+30 രൂപ എന്നിൽ നിന്നും ഈടാക്കിക്കഴിഞ്ഞു.<br /><br />*333 യിൽ വിളിച്ച് പരാതിപ്പെട്ടു. അപ്പോഴാണു അവർ പറയുന്നത്, ഇതു പോലെയുള്ള മറ്റു നാലു സേവനങ്ങൾ കൂടി ഞാൻ ഉപയോഗപ്പെടുത്തി വരുന്നുണ്ടെന്ന്. ഓരോന്നിനും 30 രൂപ നിരക്കിൽ മാസാമാസം എന്നിൽ നിന്നും കുറവു ചെയ്യുന്നുമുണ്ടെന്ന്. ഒരെണ്ണം പോലും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ അങ്ങനെ ചെയ്തിരുന്നതിനുള്ള തെളിവ് തരാൻ അവർക്ക് കഴിയുന്നുമില്ല. അതുകൊണ്ട് മേലിൽ അത്തരം സേവനങ്ങളെ പറ്റിയുള്ള മെസ്സേജുകൾ<br />വരുന്നതിനെ വിലക്കികൊണ്ടുള്ള നടപടിയെടുക്കാൻ അവർ തയ്യാറായി. (പരാതി<br />നമ്പർ: 13065716078). പക്ഷേ ആ നടപടി 45 ദിവസത്തിനുള്ളിലേ നടപ്പിൽ വരു.<br /><br />പോസ്റ്റ് പൈഡ് സബ്സ്ക്രിബേർസ്സിനു മാസാമാസം ബില്ല് വരുന്നതു കൊണ്ട് വിശദവിവരങ്ങൾ അതിൽ നിന്നും മനസ്സിലാക്കാം. എന്നാൽ പ്രി-പൈഡ്<br />സബ്സ്ക്രീബേർസിനു അത്തരം അവസരം കിട്ടുന്നില്ല. ബാലൻസ് കൂറഞ്ഞു<br />എന്നറിയുമ്പോൾ വീണ്ടും റീചാർജ്ജ് ചെയ്യുന്നു. അതു വരെ ചെലവിട്ടത് ഏതെല്ലാം വിധത്തിലെന്നത് പരിശോധിക്കാനുള്ള അവസരമില്ല.<br /><br />കോടിക്കണക്കിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ ലക്ഷക്കണക്കിനാളുകളെങ്കിലും ഇത്തരം തട്ടിപ്പിനു വിധേയരാകുന്നുണ്ടാകണം.<br />ഒരു പക്ഷേ കണ്ടു പിടിച്ചാൽ അപ്പോൾ മുതൽ നിർത്തലാക്കികൊടുക്കും. പക്ഷേ<br />പിടിച്ചെടുത്ത പണം തിരിയെ കിട്ടില്ല. വെറും 30 രൂപയല്ലേ എന്നു ധരിച്ച്<br />കൂടുതൽ പ്രശ്നമുണ്ടാക്കാനായി സമയം കിട്ടുന്നവർ കുറവ്. ഈ കാര്യങ്ങളെ<br />ശരിക്കും മുതലെടുത്ത് കോടിക്കണക്കിനു മാസം തോറും റിലയൻസ്<br />സമ്പാദിക്കുന്നു.<br /><br /><span style="color: rgb(204, 0, 0);">ഉണരൂ,ബ്ലോഗ് വായനക്കാരേ, ഉണരൂ.</span></span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com12tag:blogger.com,1999:blog-3870822781824769268.post-42356520682623709292009-10-20T09:22:00.001+05:302009-10-20T10:07:23.392+05:30ഫ്ളാറ്റ് നിര്‍മാണം: കരാര്‍ സമയത്ത് സ്റ്റാംപ് ഡ്യൂട്ടി<table align="left" border="0" cellpadding="0" cellspacing="0" width="100%"><tbody><tr><td class="style1"><div id="desc"> <span padma_font_family_property="Manorama" style="font-family:Manorama;font-size:130%;"><span style="color: rgb(204, 0, 0);">കെട്ടിട നിര്‍മാണ മേഖലയെ ബാധിക്കുന്ന ചില സുപ്രധാന ഭേദഗതികള്‍</span> 2007 ഏപ്രില്‍ മുതല്‍ സ്റ്റാംപ് ഡ്യൂട്ടി നിയമത്തില്‍ ഉണ്ടായി.<br /><br />കേരള സ്റ്റാംപ് ആക്ടിന്റെ പട്ടികയിലാണു സ്റ്റാംപ് ഡ്യൂട്ടി നിരക്കുകള്‍ <div id="box" style="display: none;"> <div class="fullborder" id="boxpad"> <table class="boxpad1" align="center" border="0" cellpadding="0" cellspacing="0" width="236"> <tbody><tr><td> </td></tr> </tbody></table> </div> </div> വ്യക്തമാക്കിയിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ (ഇനം) 5 ലെ (സി) ഇനത്തില്‍ ചേര്‍ത്ത ഭേദഗതി പ്രകാരം <span style="color: rgb(51, 51, 255);">സ്ഥാവര ആസ്തികള്‍ നിര്‍മിക്കാനോ, വികസിപ്പിക്കാനോ, വില്ക്കുവാനോ കൈമാറ്റം നടത്തുവാനോ പ്രൊമോട്ടര്‍ അഥവാ ഡവലപ്പര്‍ക്ക് അധികാരം നല്കുന്ന കരാറിന്മേല് 21 അഥവാ 22 പ്രകാരം കണ്‍വെയന്‍സിന് കൈമാറ്റ പട്ടയത്തിനു നല്കുന്ന ഡ്യൂട്ടി നിരക്കില്‍ ആണ് നല്‍കേണ്ടത്</span>. കരാര്‍ പ്രകാരം നിര്‍മിക്കാന്‍ പോകുന്ന വസ്തുവിന്റെ മൂല്യം അഥവാ കണക്ക് ചെലവ് അല്ലെങ്കില്‍ വികസിപ്പിക്കുന്നതിനുള്ള ചെലവ് മൂല്യമായി കണക്കാക്കി സ്റ്റാംപ് ഡ്യൂട്ടി നല്‍കണം.<br /><br />ഭേദഗതിക്കു മുന്‍പ് ഇത്തരം കരാറുകള്‍ക്കു 50 രൂപയായിരുന്നു സ്റ്റാംപ് ഡ്യൂട്ടി. ഭേദഗതിക്കു ശേഷം വസ്തു ആധാരം ചെയ്യുന്നതിനു ബാധകമായ നിരക്കില്‍ <div style="clear: left; float: left; padding-top: 5px; padding-right: 1px; margin-top: 5px; margin-right: 1px;" align="left"> <!-- S.Nandi --> </div> സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. <span style="color: rgb(51, 51, 255);">അതായത് മൂന്നാമതൊരാളുടെ ഭൂമിയില്‍ കെട്ടിട സമുച്ചയം പണിയാന്‍ കരാര്‍ തയാറാകുമ്പോള്‍ തന്നെ ബില്‍ഡര്‍ വസ്തുവിന്റെ മൂല്യത്തിനു സ്റ്റാംപ് ഡ്യൂട്ടി നല്‍കണം</span>.<br /><br />ആര്‍ട്ടിക്കിള്‍ 22 മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഉള്ള വസ്തു ആധാരം ചെയ്യുമ്പോള്‍ നല്‍കേണ്ട സ്റ്റാംപ് ഡ്യൂട്ടി നിരക്കിനെ സംബന്ധിക്കുന്നതാണു ആര്‍ട്ടിക്കിള്‍ 21. പഞ്ചായത്തിലുള്ള വസ്തു ആധാരത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി നിരക്കിനെയും സംബന്ധിക്കുന്നതാണ്.<br /><br />ആധാരത്തില്‍ കാണിക്കുന്ന വിലയുടെ നിശ്ചിത ശതമാനം ആണ് സ്റ്റാംപ് ഡ്യൂട്ടി (കോര്‍പറേഷനില്‍ 13.5%, മുനിസിപ്പാലിറ്റിയില്‍ 12.5%, പഞ്ചായത്തില്‍ 10%).<br /><br />2007 ലെ ധനകാര്യ നിയമത്തിലും 21, 21 ആര്‍ട്ടിക്കിളുകളില്‍ ചേര്‍ത്ത ഭേദഗതി പ്രകാരം വസ്തുവിന്റെ അവിഭജിത കൂട്ടവകാശം കൈമാറാനുള്ള കൈമാറ്റ പ്രമാണത്തില്‍ കെട്ടിടം അഥവാ കെട്ടിടത്തിന്റെ ഭാഗം നിര്‍മിക്കാനുള്ള കരാറിനെ കുറിച്ചു പരാമര്‍ശമുണ്ടെങ്കില്‍ കെട്ടിടത്തിന്റെ മൂല്യം കൂടി ഉള്‍പ്പെടുത്തിയുള്ള സംഖ്യയ്ക്കു സ്റ്റാംപ് ഡ്യൂട്ടി നല്‍കണം, കരാറിന്മേല് നല്കിയ സ്റ്റാംപ് ഡ്യൂട്ടി പ്രമാണത്തിന്മേല് നല്‍കേണ്ട സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്നും കുറയ്ക്കാം.<br /><br />ഭൂമിയിലെ കൂട്ടവകാശം ആധാരം ചെയ്യുമ്പോള്‍ പ്രമാണത്തില്‍ കാണിക്കുന്ന വിലയ്ക്ക് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാം. കരാറിന് 50 രൂപയുടെ സ്റ്റാംപ് ഡ്യൂട്ടി മാത്രമെ ഉണ്ടായിരുന്നുള്ളു. ഭേദഗതി പ്രകാരം ഭൂമിക്ക് പുറമെ കെട്ടിടത്തിന്റെ മൂല്യത്തിനും കൂടി സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കണം. കരാര്‍ തയാറാകുമ്പോള്‍ തന്നെ സ്റ്റാംപ് ഡ്യൂട്ടി നല്‍കണമെന്ന ധ്വനിയുമുണ്ട്.<br /><br />ആര്‍ട്ടിക്കിള്‍ 44 ലെ ഭേദഗതിയെ പ്രകാരം പ്രതിഫലത്തിന് സ്ഥാവര വസ്തുക്കള്‍ വില്ക്കാന് ബന്ധു അല്ലാത്തയാള്‍ക്കു (പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ്, മകന്, മകള്‍, സഹോദരന് അഥവാ സഹോദരി ഒഴികെ മറ്റാര്‍ക്കെങ്കിലും) മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോര്‍ണി) നല്കിയാല് വസ്തുവിന്റെ വില/എസ്റ്റിമേറ്റിനു പ്രമാണത്തിന്മേല് ആര്‍ട്ടിക്കിള്‍ 21, 22 പ്രകാരം അടയ്ക്കേണ്ട നിരക്കില്‍ സ്റ്റാംപ് ഡ്യൂട്ടി നല്‍കണം. ഭേദഗതിക്കു മുന്‍പ് പവര്‍ ഓഫ് അറ്റോര്‍ണി എക്സിക്യുട്ട് ചെയ്യാന്‍ 100 രൂപ സ്റ്റാംപ് ഡ്യൂട്ടി മതിയായിരുന്നു.<br />കേരള സ്റ്റാംപ് ആക്ടിലെ 2(ഡി) വകുപ്പില്‍ കണ്‍വെയന്‍സിനു നിര്‍വചനമുണ്ട്.<br /><br />ഈ ഭേദഗതി വര്‍ക്സ് കോണ്‍ട്രാക്ടിനെ ബാധിക്കുന്ന ഒന്നല്ല. ഭൂമിയുടെ അവിഭജിത കൂട്ടവകാശം വാങ്ങി കെട്ടിടം പണിയുകയാണ് എന്നാണു പറയുന്നതെങ്കിലും സംഭവിക്കുന്നത് അങ്ങനെയല്ല. ബില്‍ഡര്‍ കെട്ടിടം പണിതു വാങ്ങുന്നയാള്‍ക്കു തവണയായി വില്‍ക്കുകയാണു ചെയ്യുന്നത്. ഫ്ളാറ്റുകളുടെ കൈമാറ്റത്തിന്മേലുള്ള നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും അതു തടയുവാനാണു ഭേദഗതി കൊണ്ടുവന്നതെന്നുമാണു സര്‍ക്കാര്‍ വാദം.<br /><br />അവിഭജിത ഭൂമിയിലെ അവകാശം വില്‍ക്കാനുള്ള കരാറിലുള്ള നിബന്ധനകളിലൊന്നു ബില്‍ഡറെ കെട്ടിട നിര്‍മാണമേല്‍പിക്കണമെന്നുള്ളതാണ് എന്നു കോടതി ചൂണ്ടിക്കാട്ടി. നിര്‍മാണ കരാര്‍ പ്രകാരം കെട്ടിട നിര്‍മാണത്തിന്റെ മുഴുവന്‍ പണവും നല്‍കാതെ ഭൂമിയിലെ കൂട്ടവകാശം റജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അഭിപ്രായത്തില്‍ ബില്‍ഡര്‍ ഒരു കരാര്‍ പണിക്കാരനല്ല എന്നു വ്യക്തമാകുന്നു എന്നു നിരീക്ഷിച്ചു. ബില്‍ഡിങ് പെര്‍മിറ്റ് ബില്‍ഡറാണു വാങ്ങിയത് എന്നതില്‍ നിന്നും കെട്ടിടം നിര്‍മിക്കാനുള്ള ബാധ്യത ബില്‍ഡര്‍ക്കാണെന്നും ബില്‍ഡര്‍ ഒരു വര്‍ക്സ് കോണ്ട്രാക്ടര് അല്ല എന്നും കോടതി വ്യക്തമാക്കി.<br /><br />സുപ്രീം കോടതി വീണാ ഹസ്മുഖ് ജയിനിന്റെ കേസില്‍ കെട്ടിടം വില്‍ക്കാനുള്ള കരാറിനും തീരുവ ചുമത്താം എന്നു സ്ഥിരീകരിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. (ബോംബെ സ്റ്റാംപ് ആക്ടില്‍ ഉള്ള വിശദീകരണം അനുസരിച്ചു കരാറിനും കണ്‍വയെന്‍സായി പരിഗണിച്ചു സ്റ്റാംപ് ഡ്യൂട്ടി ചുമത്താം).<br /><br />സ്റ്റാംപ് ആക്ട് അനുസരിച്ചു കോര്‍പറേഷനില്‍ 8.5%, മുനിസിപ്പാലിറ്റിയില്‍ 8%, പഞ്ചായത്തില്‍ 5% ആണ് സ്റ്റാംപ് ഡ്യൂട്ടി. റജിസ്ട്രേഷന് നടത്തുന്നില്ലാത്തതിനാല്‍ കരാര്‍ ഒപ്പുവയ്ക്കേണ്ട സമയത്ത് 5% സര്‍ചാര്‍ജ് റജിസ്ട്രേഷന് ഫീസും നല്‍കേണ്ടതില്ല. രഹേജ ഡവലപ്മെന്റ് കേസിലെ സുപ്രീം കോടതിവിധി പ്രകാരം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും മുന്‍പുള്ള കരാറുകളെ വര്‍ക്ക്സ് കോണ്‍ട്രാക്ടായി പരിഗണിക്കേണ്ടതാണ്. ബോംബെ സ്റ്റാംപ് ആക്ടില്‍ ഉള്ളതുപോലെ കേരള സ്റ്റാംപ് ആക്ടില്‍ കരാര്‍ കണ്‍വെയന്‍സായി പരിഗണിക്കണമെന്നു വിശദീകരണവും കാണുന്നില്ല.</span></div></td></tr><tr><td style="vertical-align: top;"><br /></td></tr><tr><td style="padding-top: 5px; padding-right: 5px;" align="right"><br /></td></tr></tbody></table><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com0tag:blogger.com,1999:blog-3870822781824769268.post-31772701750132035322009-10-08T14:35:00.006+05:302009-10-11T09:40:18.975+05:30സ്വർണ്ണക്കടയിൽ തട്ടിപ്പ് - ശ്രദ്ധിക്കുക<div class="post"><p><span style="font-size:130%;"><span style="color: rgb(204, 0, 0);">പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ പകരം കൊടുത്ത്</span> പുതിയവ വാങ്ങുമ്പോള്‍ നാം തട്ടിപ്പിനു വിധേയരാകുന്നുണ്ട്. എല്ലാ കടക്കാരും ഏതാണ്ട് ഒരേ രീതിയിലുള്ള തട്ടിപ്പാണു നടത്തുന്നതു കൊണ്ട് ഏതെങ്കിലും കടക്കാരന്റെ പേര് പ്രത്യേകം എടുത്തു പറയുന്നില്ല. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയിലുണ്ടായ എന്റെ അനുഭവം താഴെ കുറിക്കുന്നു.</span></p> <p><span style="font-size:130%;">ഈ കടയില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങളെല്ലാം 916 ശുദ്ധി ഉള്ളതും ബിസ് മാര്‍ക്ക് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. പകരം കൊടുക്കുന്ന പഴയ ആഭരണത്തിനു വിലയിടുന്നത് ആ ആഭരണങ്ങളുടെ ശുദ്ധിക്കനുസരിച്ചാണ്. </span><span style="font-size:130%;">ശുദ്ധി അളക്കുന്നതിനുള്ള യന്ത്രം നമുക്ക് കാണത്തക്കവിധത്തില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാകും. ഈ യന്ത്രത്തോട് ബന്ധിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ ശുദ്ധി കാണിക്കുന്ന ഒരു ഡിസ്പ്ലേ യൂണിറ്റ് നമുക്ക് അഭിമുഖമായിട്ടായിരിക്കും ക്രമീകരിച്ചിരിക്കുന്നത്. യന്ത്രത്തിനെ ഒരു കമ്പ്യൂട്ടറിനോടും ബന്ധിപ്പിച്ചിരിക്കും. കമ്പ്യൂട്ടറിന്റെ ഡിസ്പ്ലേ യൂണിറ്റ് നമുക്കഭിമുഖമായിട്ടായിരിക്കില്ല ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പ്രദർശിപ്പിക്കുന്നതൊന്നും നമുക്ക് കാണാന്‍ കഴിയില്ല. നമുക്ക്, സ്വര്‍ണ്ണത്തിന്റെ ശുദ്ധി അറിഞ്ഞാല്‍ മതിയല്ലോ, അതെങ്ങനെ കമ്പ്യൂട്ടറില്‍ കൂടി കണ്ടെത്തുന്നു എന്നത് നമ്മുടെ വിഷയമല്ലാത്തതു കൊണ്ടാകാം, അങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. അപ്പം തിന്നാല്‍ പോരേ, കുഴിയെണ്ണണോ?</span></p> <p><span style="font-size:130%;">പരിശോധിക്കേണ്ട സ്വ</span><span style="font-size:130%;">ര്ണ്ണം, നമുക്ക് കാണുന്ന വിധത്തില്‍ പരിശോധനാ യന്ത്രത്തില്‍ (കണ്ണാടിക്കൂട്) വക്കുന്നു. എന്നിട്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഒന്നു രണ്ടു മിനിട്ട് കഴിഞ്ഞ് കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ ഏതോ ഒരു കീ അമർത്തുമ്പോള്‍ ആ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റില്‍ കൂടി വ്യക്തമായി കാണാന്‍ കഴിയുന്നു. നാം വാങ്ങിയ സ്വര്‍ണമാണ് ആ യന്ത്രത്തില്‍ വച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും 916 എന്നായിരിക്കും പരിശുദ്ധി. സ്വര്‍ണ്ണത്തിന്റെ തൂക്കത്തിനു അന്നത്തെ വിപണിവിലയില്‍ വില്പനവില കണക്കാക്കുന്നു.</span></p> <p><span style="font-size:130%;">ഇനി നാം പകരം കൊടുക്കുന്ന പഴയ സ്വർണ്ണവും അതേപോലെ യന്ത്രത്തിന്റെ കണ്ണാടിക്കൂട്ടിൽ പ്രതിഷ്ടിച്ച് കഴിഞ്ഞശേഷം കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നു. ഒന്നു രണ്ടു മിനിട്ട് കഴിയുമ്പോൾ കീബോർഡിൽ ഏതോ ഒരു കീ അമർത്തുമ്പോൾ ആ സ്വർണ്ണത്തിന്റെ പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റിൽ കാണപ്പെടുന്നു. 99% വും 916 ൽ കുറവാ</span><span style="font-size:130%;">യിരിക്കും പരിശുദ്ധി.</span></p> <p><span style="font-size:130%;">ഇതിൽ തട്ടിപ്പുണ്ടെന്നു പറയാൻ കാരണങ്ങൾ:<br />1. പരിശുദ്ധി കാണിക്കാനുള്ള കമ്പ്യൂട്ടർ പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ, അതു പ്രോസസ്സ് ചെയ്തു തുടങ്ങും. അതു കഴിഞ്ഞാൽ അതിന്റെ ഫലം സ്വയം ഡിസ്പ്ലേ യൂണിറ്റിൽ കൂടി കാണിക്കേണ്ടതല്ലേ? എന്തിനു ഒരു കീ അമർത്തുമ്പോൾ മാത്രം പരിശുദ്ധി ഡിസ്പ്ലേ യൂണിറ്റിൽ പ്രത്യക്ഷപ്പെടുന്നു?</span></p> <p><span style="font-size:130%;">2.പുതിയ സ്വർണ്ണവും പഴയ സ്വർണ്ണവും പരിശോധനക്കുള്ള പ്രോസസ്സ് കഴിയുമ്പോൾ കടക്കാർ പ്രസ്സ് ചെയ്യുന്നത് ഒരേകീ ആണെന്ന് ഉറപ്പുവരുത്താൻ കഴിയുന്നില്ല. ആവശ്യാനുസരണം പല കീകൾ പ്രസ്സ് ചെയ്താൽ പല തരത്തിലുള്ള ഫലം ദൃശ്യമാകാനുള്ള സംവിധാനം സോഫ്റ്റ്വെയറിൽ വരുത്തിയിട്ടില്ലാ എന്നു എങ്ങനെ ഉറപ്പാക്കും.</span></p> <p><span style="font-size:130%;">സ്വർണ്ണത്തിന്റെ</span><span style="font-size:130%;"> പരിശുദ്ധി ഡിസ്പ്ലേ ചെയ്യുന്നതിനുമുമ്പ് കമ്പ്യൂട്ടർ കീബോർഡിൽ പ്രസ്സ് ചെയ്യുന്നതെന്തിനെന്നന്ന്വേഷിച്ചപ്പോൾ, അതാവശ്യമാണെന്നും, എല്ലാ കടക്കാരും ഇങ്ങനെ തന്നെയാണു പരിശുദ്ധി കണ്ടു പിടിക്കുന്നതെന്നും മറുപടി.</span></p> <p><span style="font-size:130%;">സ്വർണ്ണത്തിന്റെ പരിശുദ്ധി 916 അല്ലെങ്കിൽ അതനുസരിച്ച് വളരെയധികം വില കുറച്ചേ കടക്കാർ എടുക്കൂ. പരിശുദ്ധമായ സ്വർണ്ണമാണെന്നു കരുതി വാങ്ങിയ പഴയ കടക്കാരനെ ശപിച്ചുകൊണ്ട് വളരെ വിലകുറച്ചാണെങ്കിലും പകരം കൊടുത്ത് പുതിയ ആഭരണം വാങ്ങുന്നു.</span></p> <p><span style="font-size:130%;">ഇതിൽ തട്ടിപ്പുണ്ടെന്നു ന്യായമായും ഞാൻ സംശയിക്കുന്നു. വായനക്കാർക്കു വേണ്ടി ഇതിവിടെ വിളിച്ചു പറയുന്നു.<br /></span></p><p>ഇന്നത്തെ (ഒക്ടോബർ 8, 2009) മനോരമയിൽ വന്ന ഒരു പരസ്യം നോക്കുക:</p><p><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjV-S_Qdr3TOEzFiPV7K2aUsnMXLnrF4zBt7cD98JjY5YpkLre-_dgVB-ttnSX9rLRQ-p8XQP1KC3W2xI8NkMm62IizSug9TN11QkCkX-5kYxPo1Ntxp1U4E-IprbXT8d_QGJ6Z4eZQpX4/s1600-h/biz916.JPG"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 313px; height: 400px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjV-S_Qdr3TOEzFiPV7K2aUsnMXLnrF4zBt7cD98JjY5YpkLre-_dgVB-ttnSX9rLRQ-p8XQP1KC3W2xI8NkMm62IizSug9TN11QkCkX-5kYxPo1Ntxp1U4E-IprbXT8d_QGJ6Z4eZQpX4/s400/biz916.JPG" alt="" id="BLOGGER_PHOTO_ID_5390154052754090546" border="0" /></a>ഈ പരസ്യപ്രകാരം ‘ആഭരണങ്ങൾക്ക് വിലപറയുന്ന’ തിരുവനന്തപുരത്തെ കല്ല്യാൺ ജൂവല്ലറിക്ക് വെരിഫിക്കേഷൻ മെഷീൻ ഇല്ലന്നാണോ മനസ്സിലാക്കേണ്ടത്.</p><p><br /></p><p>update on 11-9-2009.</p><p>ഇന്നത്തെ മനോരമയിൽ (11-9-2009), കല്യാൺ ജൂവലേർസ്സിന്റേതായി ഒരു പരസ്യം വന്നിരിക്കുന്നു. അതിൻ പ്രകാരം അവർക്കും സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്ന ഉപകരണം ഉണ്ടെന്നവകാശപ്പെട്ടിരിക്കുന്നു.</p><p>ഉപകരണം ഉണ്ടായാൽ മാത്രം പോര. ഉപഭോക്താക്കളെ കളിപ്പിക്കാതെ എല്ലാരും അതുപയോഗിച്ച് കാണിക്കുകയും വേണം. അവിടെ യാണു പ്രശ്നം. സംശയം ജനിപ്പിക്കുന്ന വിധത്തിലാണു ഒരു കടക്കാരൻ എന്നെ ഉപയോഗിച്ച് കാണിച്ചത്. അതുപോലെ തന്നെയാണു എല്ലാരും എന്ന ന്യായീകരണവും.<br /></p><p><span style="font-size:130%;"><br /></span></p></div><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com14tag:blogger.com,1999:blog-3870822781824769268.post-74386042189921944482009-09-19T20:00:00.004+05:302009-11-03T09:20:00.554+05:30ഹിന്ദു സ്ത്രീകളും വിവാഹനിയമങ്ങളും- common marriage rules 2008<a href="http://www.sudhirlaw.com/HMA55.htm">1955 ലെ ഹിന്ദു വിവാഹനിയമം</a> അനുസരിച്ച് ജനനം കൊണ്ട് ഹിന്ദുവായ ഒരാള്‍ക്കും ക്രിസ്ത്യാനി, പാര്‍സി, ജൂതന്, മുസ്ലിം എന്നിവരൊഴികെയുള്ള ഇതരമതക്കാര്‍ക്കും ഈ നിയമം ബാധകമാണ്.<br /><br />ഈ നിയമം വിവാഹത്തിനായി പ്രത്യേകമായി ആചാരങ്ങളോ നടപടിക്രമങ്ങളോ നിഷ്കര്‍ഷിക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി പാലിച്ചു വരുന്ന കീഴ്വഴക്കങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കുന്നുണ്ട്. അതിനാല്‍ 1955 ലെ ഹിന്ദു വിവാഹനിയമ പ്രകാരം വിവാഹം സാധൂകരിക്കുന്നതില്‍ കീഴ്വഴക്കങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രസക്തിയുണ്ട്.<br /><br />നിയമപ്രകാരമുള്ള ഒരു ഹിന്ദു വിവാഹത്തിനു <span style="color: rgb(204, 0, 0); font-weight: bold;">ഇനിപ്പറയുന്ന കാര്യങ്ങള്‍ പാലിക്കപ്പെടുന്നു</span> എന്നു ഉറപ്പ് വരുത്തണം:<br /><ul><li>വിവാഹസമയത്ത് വരനു 21 വയസ്സും വധുവിനു 18 വയസ്സും പൂര്‍ത്തിയായിരിക്കണം.</li><li>വരനു ജീവിച്ചിരിക്കുന്ന ഭാര്യയോ വധുവിനു ജീവിച്ചിരിക്കുന്ന ഭര്‍ത്താവോ ഉണ്ടായിരിക്കരുത്.</li><li>വധൂവരന്മാരുടെ സമ്മതം സ്വമനസ്സാലെ ആവണം, ആയതിനുള്ള കഴിവുണ്ടായിരിക്കണം.</li><li>ചിത്തഭ്രമമോ മനോരോഗമോ തുടര്‍ച്ചയായി വരുന്ന ഉന്മാദ രോഗങ്ങളോ ഉണ്ടായിരിക്കരുത്.</li><li>മാനസിക തകരാറുകാരണം വൈവാഹിക ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവരാകരുത്. കൂടാതെ അതുകൊണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കാനോ സംരക്ഷിക്കാനോ കഴിയാത്തവരാകരുത്.</li><li>ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുവദിക്കുന്നുവെങ്കില്‍ മാത്രം വിവാഹത്തിനു നിരോധിക്കപ്പെട്ട അടുത്ത രക്തബന്ധത്തില്‍ ഉള്ളവരെ വിവാഹം കഴിക്കാം.</li><li>സബ് രജിസ്ട്രാറുടെ അടുത്ത് വിവാഹം രജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം വിവാഹത്തിനു നിയമ സാധുത ലഭിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചുള്ള വിവാഹം നടന്നിരിക്കണം.</li><li>വിവാഹശേഷം എല്ലാ വിവാഹവും രജിസ്റ്റര്‍ ചെയ്തിരിക്കണം.</li><li>മിശ്രവിവാഹം അനുവദനീയമാണ്.</li><li>വിധവാ വിവാഹം അനുവദനീയമാണ്.</li><li>വര്‍ഷങ്ങളായി ഭാര്യഭര്ത്താക്കന്മാരായി ഒരേവീട്ടില്‍ സഹവസിക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ അവരുടെ വിവാഹം വിധിപ്രകാരം ചടങ്ങുകളോടെ നടന്നിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.</li></ul><span style="color: rgb(204, 0, 0);">സ്വയമേ അസാധുവാകുന്ന വിവാഹം</span>.<br />വിവാഹസമയം വധുനിനോ, വരനോ മറ്റൊരു ഭാര്യ ജീവിച്ചിരിക്കുക, വിഹാഹത്തിനു നിരോധിച്ചിട്ടുള്ള ബന്ധത്തില്‍ പെട്ടവരായ വധൂവരന്മാര് എങ്കില്‍ ആ വിവാഹം അസാധുവായി കണക്കാക്കാം. കൂടാതെ ദമ്പദികള്‍ക്ക് ഭാര്യഭര്ത്താക്കന്മാരുടെ പദവി നഷ്ടപ്പെടുകയും ചെയ്യും.<br /><br /><span style="color: rgb(204, 0, 0);">അസാധുവാക്കാവുന്ന വിവാഹം</span>.<br />വിവാഹ പങ്കാളി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നു ആക്ഷേപമുള്ളവര്‍ വഞ്ചന കണ്ടുപിടിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരം തേടി കോടതിയെ സമീപിക്കണം. മേല്‍ പരാമര്‍ശിക്കപ്പെട്ട ഏതൊരു സാഹചര്യത്തിലും അസാധുവാക്കാവുന്ന വിവാഹങ്ങള്‍ കോടതിയില്‍ നിന്നും അസാധുവാക്കികൊണ്ടുള്ള വിധി ഉണ്ടാകാത്തിടത്തോളം കാലം സാധുവായിരിക്കുന്നതും നിയമപരമായി അംഗീകാരമുള്ളതുമായിരിക്കും.<br /><br /><span style="color: rgb(204, 0, 0);">ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാനുള്ള അവകാശം</span>.<br />വിവാഹ പങ്കാളിയുമായി ഒരുമിച്ച് താമസിക്കാനും ലൈഗികബന്ധത്തിലേര്പ്പടാനുമുള്ള ഒരു വ്യക്തിയുടെ അവകാശം വിവാഹബന്ധത്തിലെ മൌലികമായ അവകാശമായി നിയമം അംഗീകരിച്ചിട്ടുണ്ട്. ഹിന്ദു വിവാഹനിയമമനുസരിച്ച് വിവാഹപങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ സഹവാസത്തിനുള്ള അവകാശം നിഷേധിക്കരുതെന്നു അനുശാസിക്കുന്നു. ന്യായമായ കാരണങ്ങളിലല്ലാതെ സഹവാസം നിഷേധിക്കപ്പെടുന്നയാള്‍ക്ക് വിവാഹബന്ധം പുനഃസ്ഥാപിച്ച് കിട്ടുന്നതിനു കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ന്യായമായ കാരണങ്ങളാലാണോ ഉപേക്ഷിച്ച് പോയതെന്നു ഉപേക്ഷിച്ചു പോയ ആള് തെളിയിക്കണം. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ കൂടെ താമസിപ്പിക്കുക ഭാര്യയുമായി ലൈഗികബന്ധത്തിലേര്പ്പെടാതിരിക്കുക ഭാര്യക്ക് സ്വഭാവ ദ്യൂഷ്യമുണ്ടെന്നു സത്യവിരുദ്ധമായി ആരോപിക്കുക ഭര്‍ത്താവ് അന്യപുരുഷനുമായി ലൈഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാരണങ്ങള്‍ ന്യായമാണെന്നു കോടതി വിധികളുണ്ട്.<br /><br /><span style="color: rgb(204, 0, 0);">വിവാഹ മോചനം</span>.<br />ഇനിപ്പറയുന്ന ഏതെങ്കിലും കാരണങ്ങളാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കാം.<br /><ul><li>വ്യഭിചാരം പരസ്ത്രീബന്ധം പരപുരുഷബന്ധം തുടങ്ങിയവ</li><li>പങ്കാളിയുടെ ക്രൂരമായ പെരുമാറ്റം. ഇതില്‍ ഒരാളുടെ ജീവനു അപകടകരമായതോ മനസ്സിനോ ശരീരത്തിനോ ഹാനികരമായിട്ടുള്ളതോ ആയ പെരുമാറ്റവും ഉള്‍പ്പെടുന്നു.</li><li>ചികിത്സാതീതമായ മാനസികരോഗം</li><li>ഭാര്യയോ ഭര്‍ത്താവോ ഹിന്ദു മതം ഉപേക്ഷിക്കുക.</li><li>തുടര്‍ച്ചയായി ഏഴുവര്‍ഷക്കാലം ഒരു വ്യക്തിയെക്കുറിച്ച് അയാള്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ സാധാരണഗതിയില്‍ അറിയാമായിരുന്ന ആളുകള്‍ക്ക് യാതൊരു വിവരവം ഇല്ലാതിരിക്കുക.</li><li>രണ്ടു വര്‍ഷത്തിലേറെക്കാലം ഉപേക്ഷിച്ചു പോവുക.</li></ul><span style="color: rgb(204, 0, 0);">പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനം</span>.<br />തുടര്‍ച്ചയായി ഒരു കൊല്ലക്കാലം വേര്‍പിരിഞ്ഞ് താമസിച്ച ശേഷം തുടര്‍ന്നും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്നു രണ്ടുപേരും തീരുമാനിച്ചാല്‍ ഉഭയസമ്മതപ്രകാരം കോടതിമുമ്പാകെ വിവാഹമോചനം തേടാം. എന്നാല്‍ ഹര്‍ജ്ജി സമര്‍പ്പിച്ച് ആറ് മാസത്തിനു ശേഷമേ വിവാഹബന്ധം വേര്‍പെടുത്തികൊണ്ട് കോടതി തീര്‍പ്പ് കല്പിക്കു. ഈ ആറുമാസകാലാവധി വീണ്ടു വിചാരത്തിനുള്ള കാലമാണ്. അതിനിടക്ക് ഭാര്യക്കോ ഭര്‍ത്താവിനോ ഇതില്‍ നിന്നും പിന്തിരിയാന് അവകാശമുണ്ട്.<br /><br /><span style="color: rgb(204, 0, 0);">വേര്‍പെട്ട് താമസിക്കല്‍</span>.<br />ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയുടെ അനുവാദത്തോടെ ദമ്പതികള്‍ വേര്‍പെട്ട് താമസിക്കാം. വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ തന്നെയാണ് ഈ വേര്‍പെട്ട് താമസിക്കലിനും ഉള്ളത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഈ വേര്‍പെട്ട് താമസിക്കലിനു കോടതി അനുവദിക്കുന്നത്. ഈ കാലയളവില്‍ മാനസാന്തരമുണ്ടായി പരസ്പരം യോജിക്കുന്നില്ലെങ്കില്‍ കക്ഷികള്‍ക്ക് വിവാഹമോചനത്തിനു കോടതിയെ സമീപിക്കാം.<br /><br /><span style="color: rgb(204, 0, 0);">കോടതി</span>.<br />ദമ്പതികളെ സംബന്ധിച്ച കേസുകള്‍ കേള്‍ക്കാനും തീര്‍പ്പ് കല്പിക്കാനുമുള്ള അധികാരം കുടുമ്പകോടതികള്ക്കാണ്. ഈ കോടതിക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാന്‍ അധികാരമുണ്ട്.<br /><ul><li>വിവാഹത്തിന്റെ സാധുത</li><li>ദാമ്പത്യബന്ധം പുനഃസ്ഥാപിക്കല്‍</li><li>വിവാഹമോചനം</li><li>ജുഡീഷ്യല്‍ വേര്‍പാട്: പ്രത്യേകം വേര്‍പിരിഞ്ഞ് താമസിക്കാനുള്ള അവകാശം.</li><li>വൈവാഹിക പദവിയുടെ പ്രഖ്യാപനം.</li><li>ഭാര്യാഭര്ത്താക്കന്മാരുടെ സ്വത്ത് തര്‍ക്കം.</li><li>വ്യക്തികളുടെ നിയമസാധുത്വം.</li><li>ജീവനാംശം.</li><li>രക്ഷകര്‍തൃത്വം: കുട്ടിയുടെ ശരീരത്തിനെ സംബന്ധിച്ചുള്ളത്</li><li>ദത്തെടുക്കല്‍ തുടങ്ങിയവ</li></ul>കുട്ടികളുടെ വസ്തുക്കളെ സംബന്ധിച്ച് രക്ഷകര്‍തൃത്വം ജില്ലാ അധികാരപരിധിക്കകത്തായാല് വിവാഹം നടത്തിയ സ്ഥലം ഉള്‍പ്പെട്ട കോടതിയിലോ വിവാഹം കഴിഞ്ഞ് അവസാനമായി ഒരുമിച്ച് ഭാര്യഭര്ത്താക്കന്മാരായി താമസിച്ച സ്ഥലത്തെ കോടതിയിലോ അതുമല്ലെങ്കില്‍ എതിര്‍കക്ഷി താമസിക്കുന്ന സ്ഥലത്തെ കോടതിയിലോ കേസ് ഫയല്‍ ചെയ്യാം.<br /><br /><span style="color: rgb(204, 0, 0);">പുനര്‍വിവാഹം</span>.<br />ഹിന്ദു വിവാഹപ്രകാരം വിവാഹമോചിതരായവര്‍ക്കും വിധവകള്‍ക്കും പുനര്‍വിവാഹം കഴിക്കാം. എന്നാല്‍ വിവാഹമോചിതരായവര്‍ അപ്പീല്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അപ്പീല്‍ തീരുമാനമെടുക്കുന്നതുവരെയോ അപ്പീല്‍ കൊടുത്തിട്ടില്ലെങ്കില്‍ അപ്പീല്‍ കൊടുക്കാനുള്ള കാലാവധി കഴിയുന്നതു വരെയോ കാത്തിരിക്കണം.<br /><br /><a href="http://nrcw.nic.in/shared/sublinkimages/67.htm"><span style="color: rgb(204, 0, 0);">ജീവനാംശ നിയമങ്ങള്‍</span></a><br />സ്വയം ചെലവു നടത്താന്‍ സ്വത്തോ വരുമാനമോ ഇല്ലാത്ത ഏതൊരു ഹിന്ദു ഭാര്യക്കും ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം<br /><br />ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ അച്ഛനു വരുമാനമുണ്ടെന്നും വിധവക്ക് സ്വയം സംരക്ഷണത്തിനു വകയൊന്നും ഇല്ലെന്നും വരികയാണെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ജീവനാംശം അവകാശപ്പെടാവുന്നതാണ്.<br /><br />വിവാഹം കഴിയാത്ത പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ജീവനാംശം അവകാശപ്പെടാം.<br /><br />വൃദ്ധരും നിരാലമ്പരുമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത മക്കള്‍ക്കുണ്ട്.<br /><br />ശ്രദ്ധിക്കുക: <span style="font-style: italic;">മേല്‍ വിവരിച്ചതെല്ലാം ജസ്റ്റിസ് ശ്രീദേവി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കേരള വനിതാ കമ്മീഷന് ’ എഴുതി തയ്യാറാക്കിതന്ന രേഖയുടെ അടിസ്ഥാനത്തിലുള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: കേരളാ വനിതാ കമ്മീഷന്, വാന്റോസ് ജംഗ്ഷന്, തിരുവനന്തപുരം 34.</span><br /><br /><span style="color: rgb(204, 0, 0);">ഇനി ഒരല്പം ചരിത്രം</span>. [13-3-2008 ല്‍ കൂട്ടി ചേര്‍ത്തത്]<br />പുരാതന ഹിന്ദു നിയമങ്ങള്‍ 8 വിധത്തിലുള്ള വിവാഹങ്ങള്‍ ഉണ്ടെന്നു കണ്ടിരുന്നു. ചിലതെല്ലാം നിയമസാധുത ഉള്ളത്. ചിലതെല്ലാം തുടക്കത്തിലേ അസാധു ആയത്. മറ്റു ചിലത് വധൂവരന്‍ മാരില്‍ ആരെങ്കിലും ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് അസാധുവാക്കാവുന്നതും. ഇതൊക്കെയാണ് പണ്ടുണ്ടായിരുന്ന വിവാഹ രീതികള്‍:<br /><br /><ol style="color: rgb(51, 51, 255);"><li>ബ്രഹ്മഃ</li><li>ദൈവ</li><li>അര്‍ഷ</li><li>പ്രജാപത്യ</li></ol>ഈ നാലു രീതിയിലും വധുവിനെ അവളുടെ അച്ഛന് വരനു കന്യാദാനം ചെയ്യുകയാണ്. നിയമപരമായി സാധുവുമാണ്.<br /><br /><span style="color: rgb(51, 51, 255);">5.അസുര</span><br /><span style="color: rgb(51, 51, 255);">6. ഗംന്ധര്വ</span><br /><span style="color: rgb(51, 51, 255);">7. രാക്ഷസ്</span><br /><span style="color: rgb(51, 51, 255);">8.പൈശാച്</span><br />ഈ നാലെണ്ണത്തിനെയും അധര്‍മ്മ വിവാഹമായിട്ടാണ് കരുതിയിരുന്നത്.<br /><br />1955 ല്‍ <a href="http://www.sudhirlaw.com/HMA55.htm">The Hindu Marriage Act </a>ഉണ്ടായെങ്കിലും അതിനു മുന്നെ തന്നെ <a href="http://www.sudhirlaw.com/SMA54.htm">The Special Marriage Act </a>1954 നിലവിലുണ്ടായിരുന്നു. 1954 ലെ ആക്ട് <span style="font-weight: bold;">ജാതിമത ഭേതമന്യേ എല്ലാ ഇന്‍ഡ്യാക്കാരനും</span> ഒരു പോലെ ബാധകമായിരുന്നു. ഇതിന് പ്രകാരം വിവാഹം ഏതാചാരപ്രകാരം നടന്നാലും Marriage Officers ആ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ചില നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് നോക്കും. 1954 ലെ ആക്ടില്‍ ഖണ്ഡിക 4 ലാണ് ഈ വിവാഹം സാധുവാകുന്നതിനു വേണ്ടുന്ന നിവന്ധനകള്‍ എന്തെല്ലാമെന്ന് വിവരിച്ചിരിക്കുന്നത്. ഇത്തരം സ്പെഷ്യല്‍ വിവാഹ ആക്ടിന്റെ പ്രത്യേകത അത് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേകം Marriage Officers നെ നിയമിച്ചിട്ടുണ്ടാകും. അവരാണ് അതു ചെയ്യേണ്ടത്.<br /><br />1955 ലെ ആക്ട് ഹിന്ദുക്കള്‍ക്ക് വേണ്ടി പിന്നീടൂണ്ടായതാണ്. ഈ പോസ്റ്റിന്റെ ആദ്യഭാഗത്തില്‍ പരാമര്ശിക്കപ്പെട്ടിട്ടുള്ളതെല്ലാം (വനിതാ കമ്മിഷന് തന്ന ഭാഗങ്ങള്‍) ഈ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.<br /><br />1954 ലെയും 1955 ലെയും ആക്ടും പ്രകാരം നടന്ന വിവാഹങ്ങളെല്ലാം ഇപ്പോഴും നിയമസാധുത ഉള്ളതാണ്.<br /><br />മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വിവാഹ രജിസ്ട്രേഷന് സംബന്ധിച്ച ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും നിരവധി സംസ്ഥാനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നുള്ളത് ഇപ്പോഴും നിര്‍ബന്ധമില്ല. സീമ Vs അശ്വനികുമാര്‍ എന്ന കേസില്‍ 14-2-2006 ല്‍ സുപ്രീം കോടതിയുടെ പരാമര്‍ശം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു:<br /><br /><span style="font-style: italic;">വിവാഹം സംബന്ധിക്കുന്ന രേഖകള്‍ സൂക്ഷിക്കുന്ന പക്ഷം വിവാഹത്തിലെ കക്ഷികള്‍ തമ്മില്‍ വിവാഹ പൂര്‍ത്തീകരണം സംബന്ധിച്ച തര്‍ക്കം വലിയ ഒരളവോളം ഒഴിവാക്കാവുന്നതാണ്. ദേശീയ കമ്മിഷന്റെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നത് ഏറെയും സ്ത്രീകളെയാണ്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു വിവാഹം ആ വിവാഹം നടന്നു എന്നുള്ളതിനു തെളിവും നടന്നുവെന്നത് സംബന്ധിച്ച് ഖണ്ഡിക്കാനാവാത്ത ഒരു അനുമാനത്തിനു അടിസ്ഥാനവുമാകുന്നതാണ്. വിവാഹ രജിസ്ട്രേഷന് , സാധുതയുള്ള ഒരു വിവാഹം സംബന്ധിച്ച് പ്രഥമ ദൃഷ്ഠ്യാലുള്ള തെളിവും വിവാഹത്തിന്റെ സാധ്യത നിര്‍ണ്ണയിക്കുന്ന ഒന്നും ആകുന്നില്ലെങ്കില്‍ തന്നെയും കുട്ടികളുടെ സംരക്ഷണം മേല്‍പ്പറഞ്ഞ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാഹത്തില്‍ ജനിച്ച കുട്ടികളുടെ അവകാശങ്ങള്‍ , വിവാഹത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ പ്രായം എന്നിവ സംബന്ധിച്ച് വളരെയേറെ തെളിവ് മൂല്യമുള്ള ഒന്നാണ്. അതിനാല്‍ വിവാഹ രജിസ്ട്രേഷന് നിര്ബന്ധമാക്കുന്നെങ്കില് അതു സാമൂഹ്യ താല്പര്യങ്ങള്ക്ക് അത്യന്താപേക്ഷിതമാണ്.<br /><span style="font-style: italic;"><br /></span></span>ഇതുകൊണ്ടാണ് ഹിന്ദു മാര്യേജ് ആക്ടിലെ വകുപ്പ് 8-ല്‍ ‘ഹിന്ദു വിവാഹങ്ങള്‍ സംബന്ധിച്ച് തെളിവ് സുകരമാക്കുന്ന ആവശ്യത്തിലേക്കായി’ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഒരു വിവാഹം സംബന്ധിച്ചുള്ള അനുമാനം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വിവാഹത്തിലെ ഒരു വ്യക്തിയുടെ സംഗതിയില്‍ നിരസിക്കുന്നു എന്നതാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കലിന്റെ ഫലമായുള്ള പ്രത്യാഘാതം.<br /><br />ഹിന്ദു മാര്യേജ് ആക്ടും പ്രകാരമുണ്ടാക്കിയതാണ് കേരളാ ഹിന്ദു വിവാഹ രജിസ്ട്രേഷന് ചട്ടങ്ങള്‍ 1957. അതിലെ ചട്ടം 6 ലും ‘ഹിന്ദു വിവാഹങ്ങള്‍ സംബന്ധിച്ച് തെളിവ് സുകരമാക്കുന്ന ആവശ്യത്തിലേക്കായി’ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. വിവാഹ ശേഷം കഴിയുന്നതും വേഗം വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. (പരമാവധി 15 ദിവസത്തിനുള്ളില്‍). ഹിന്ദു വിവാഹങ്ങള്‍ സാധാരണഗതിയില്‍ ആചാരപ്രകാരമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. അതിനാല്‍ ഇതു സംബന്ധിച്ച എന്തെങ്കിലും തെളിവ് ആവശ്യമാണ്. അതും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ തന്നെ സമര്‍പ്പിക്കുകയും വേണം. വിവാഹം കഴിഞ്ഞ വളരെ നീണ്ട കാലയളവിനു ശേഷം അപേക്ഷ സമര്‍പ്പിക്കുന്ന സംഗതികളില്‍ വിവാഹം സംബന്ധിച്ച മറ്റു തെളിവുകളൊന്നും ഇല്ലാതെ അപേക്ഷന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം രജിസ്ട്രേഷന് നടത്തികൊടുക്കാനാകില്ല. അതിനാല്‍ ചട്ടം 6 -ല്‍ പറഞ്ഞിരിക്കുന്ന സമയപരിധി നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. ഇപ്പറഞ്ഞതും സുപ്രീം കോടതി തന്നെയാണ്. 12-8-1997 ല്‍ രമേഷ് കുമാര്‍ Vs കാണാപ്പുറം ഗ്രാമ പഞ്ചായത്ത് എന്ന കേസില്‍.<br /><span style="font-style: italic;"><span style="font-style: italic;"></span></span><br />ഇറ്റിനെല്ലാമൊരു പ്രതിവിധിയെന്നോണമാണ് കേരളസര്‍ക്കാര്‍ <a href="http://www.kerala.gov.in/downloads/1083_180308.pdf">കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ 2008.</a> എന്നത് <span style="color: rgb(204, 0, 0);">2008 ഫെബ്രുവരി 29 </span>നു ഒരു അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത് as per G.O.(P)No.1/2008/Law Dated 29th February,2008. ഇതിന്റെ പ്രത്യേകത <span style="color: rgb(204, 0, 0);">ഈ ചട്ടങ്ങള്‍ എല്ലാ മതക്കാര്‍ക്കും ബാധകമെന്നതാണ്.</span><br /><br /><span style="color: rgb(204, 0, 0);">29-2-2008 നു ശേഷം വിവാഹിതരാകുന്ന ഏതൊരു കേരളിയനും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്.</span> എന്നാല്‍ മ്റ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ പ്രകാരം രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളിന്‍ കീഴില്‍ ചെയ്യേണ്ടതല്ലാത്തതും , അപ്രകാരമുള്ള വിവാഹങ്ങള്‍ അതതു സ്റ്റാട്ട്യൂട്ടറി വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. എന്നു മാത്രമല്ല മറ്റേതെങ്കിലും സ്റ്റാട്ട്യൂട്ടറി വ്യവസ്ഥ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിട്ടുള്ള വിവാഹങ്ങള്‍ അപ്രകാരമുള്ള സ്റ്റട്ട്യൂട്ടറി വ്യവസ്ഥകളിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പക്ഷം ഈ ചട്ടങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നിരുന്നാലും <span style="color: rgb(204, 0, 0);">ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്ന തീയതിക്കു മുമ്പ് നടന്നിട്ടുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതാണ്</span>.[ചട്ടം 6]<br /><br />ഇതിന് പ്രകാരം Marriage Offiers ഇല്ല. പകരം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് പ്രധാന ചുമതല [ചട്ടം 3].<br />ജനന മരണ രജിസ്ട്രാര്‍ അവരുടെ അധികാരിതയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കുന്നതാണ്. <span style="font-weight: bold;">ചുരുക്കത്തില്‍ നമ്മുടെ പഞ്ചായത്ത് ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് </span>[ചട്ടം 5].<br /><br />വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ രണ്ടു സെറ്റ് ഫോട്ടോ സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ രണ്ട് സെറ്റ് ഫോട്ടോ സഹിതം 45 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കേണ്ടതാണ് [ചട്ടം 9(1)]<br /><br />മതാചാരപ്രകാരം നടന്ന സംഗതിയില്‍ ബന്ധപ്പെട്ട മതാധികാരസ്ഥാനം നല്കുന്ന വിവാഹസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വിവാഹം നടന്നത് തെളിയിക്കാനുള്ള ഒരു രേഖയാകാവുന്നതാണ് [ചട്ടം 9(3)].<br /><br />വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയതിനു ശേഷം രജിസ്റ്റര്‍ ചെയ്യാവുന്നതാണ് [ചട്ടം 9(4)].<br /><br />ഒരു വര്‍ഷത്തിനു ശേഷ മുള്ള രജിസ്ട്രേഷന് ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയുംനല്‍കിയതിനു ശേഷം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ [ചട്ടം 10].<br /><br />ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഈ ചട്ടങ്ങള്‍ പ്രകാരമോ മറ്റേതെങ്കിലും സ്റ്റട്ട്യൂട്ടറി വ്യ്വസ്ഥ പ്രകാരമോ അധികാരപ്പെടുത്തിയിട്ടുള്ള അധികാരസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതെങ്കിലും അധികാരസ്ഥാനം നല്കുന്ന ഏതൊരു വിവാഹ സാക്ഷ്യപത്രവും സര്‍ക്കാര്‍ യാതൊരു ആവശ്യത്തിനും സ്വീകരിക്കുന്നതല്ല. എന്നിരുന്നാലും ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് നടന്ന വിവാഹങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമാവുന്നതല്ല [ചട്ടം 15].<br /><br />ഈ പുതിയ ചട്ടങ്ങളെ പറ്റി പഞ്ചായത്ത് അധികാരികൾ തന്നെ വിശദീകരിച്ചിരിക്കുന്നത് <a href="http://gramapanchayat.blogspot.com/2009/01/kerala-registration-of.html">ഇവിടെയും</a> , <a href="http://gramapanchayat.blogspot.com/2009/01/marriage-regn-rules-contd.html">ഇവിടെയും</a> വായിക്കാം.<br /><br />വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു പകരം വിവാഹം ചെയ്തുകൊള്ളാമെന്നുള്ള കരാർ ഉണ്ടാക്കി അതു രജിസ്റ്റർ ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ടെന്നും, അതിനു നിയമത്തിനു മുന്നിൽ യാതൊരു വിലയും ഇല്ലെന്നും അതു കൊണ്ട് 2008 ൽ സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങളിൽ വേണ്ട മാറ്റങ്ങൾ ഉടൻ വരുത്തണമെന്നു മാർച്ച് 2009 ൽ ഹൈക്കോടതി <a href="http://www.asianetindia.com/news/hc-amendment-marriage-reg-rules_26251.html">അഭിപ്രായപ്പെട്ടിട്ടുണ്ട്</a>.<br /><br /><span style="font-weight: bold;">Updated on 3rd Nov.2009</span><br /><br />2009 നവംബർ 3 നു ഇതു സംബന്ധിച്ച് മനോരമയിൽ വന്ന വാർത്തയും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണു:<br /><br /><span padma_font_family_property="Manorama" style="font-family:Manorama;">തിരുവനന്തപുരം: <span style="color: rgb(204, 0, 0);">മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി റജിസ്റ്റര്‍ ചെയ്യുന്നതു വിലക്കി</span> റജിസ്ട്രേഷന് ചട്ടങ്ങള്‍ഭേദഗതി ചെയ്തു സര്‍ക്കാര്‍ വിജ്ഞാപനമായി. ഇതോടെ 50 രൂപയുടെ മുദ്രപ്പത്രവും രണ്ടു സാക്ഷികളുമുണ്ടെങ്കില്‍ ആര്‍ക്കും വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന നില മാറും. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമേ ഇനി റജിസ്ട്രാര്‍മാര്‍ക്കു വിവാഹം റജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയൂ.<br /><br />നേരത്തേതന്നെ 50 രൂപ മുദ്രപ്പത്രത്തിലെ വിവാഹ ഉടമ്പടിക്കു നിയമസാധുതയില്ലായിരുന്നു. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ പൊതുവെ അറിയപ്പെട്ടിരുന്നതു റജിസ്റ്റര്‍ വിവാഹമെന്നായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയാറാക്കുന്ന കരാര്‍ മാത്രമാണിത്. <div id="box" style="display: none;"> <div class="fullborder" id="boxpad"> <table class="boxpad1" align="center" border="0" cellpadding="0" cellspacing="0" width="236"> <tbody><tr><td> </td></tr> </tbody></table> </div> </div> ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ട ഭേദഗതി.<br /><br />ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുതന്നെ വിവാഹക്കരാറുകള്‍ക്കു നിയമ പരിരക്ഷയില്ലെന്ന കാര്യം ബോധ്യമുണ്ടെന്നു വിവാഹിതരാകുന്നവരോട് എഴുതി വാങ്ങണമെന്നു റജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ റജിസ്ട്രാര്‍ ഒാഫിസില്‍ ഇക്കാര്യം കാണിച്ചു 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം.<br /><br />ഈ നോട്ടീസിനെതിരെ ആരും പരാതി <div style="clear: left; float: left; padding-top: 5px; padding-right: 1px; margin-top: 5px; margin-right: 1px;" align="left"> <!-- S.Nandi --> </div> നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാം. സാധാരണ വിവാഹ ഉടമ്പടികള്‍ പ്രകാരം വിവാഹിതരാകുന്ന പലരും പിന്നീടു വഞ്ചിക്കപ്പെടുന്നതു കണക്കിലെടുത്താണു കോടതി സര്‍ക്കാരിനോടു ചട്ടം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.</span><br /><br /><br />ആധാരം: എല്ലാ ആക്ടുകള്‍ക്കും, ചട്ടങ്ങള്‍ക്കും ആധികാരികമായ ലിങ്ക് നല്‍കിയിട്ടുണ്ട്.<div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com55tag:blogger.com,1999:blog-3870822781824769268.post-5462317764833339962009-08-10T11:25:00.001+05:302009-08-10T11:28:42.472+05:30കാര്‍ഡിട്ടാല്‍ പാല് ചുരത്തും മില്‍മ എടിഎം<div id="desc"> <span padma_font_family_property="Manorama" style="font-family:Manorama;">കൊച്ചി: നിങ്ങളുടെ ഫ്ളാറ്റില്‍ ഇനി മില്‍മയുടെ സ്വന്തം 'ജഴ്സി പശു. പക്ഷേ ഇൌ 'പശു പുല്ലു തിന്നില്ല. പാലും ചുരത്തും, തൈരും ചുരത്തും.<br /><br />ബാങ്കുകളുടെ എടിഎം മാതൃകയില്‍ പാലും തൈരും ലഭിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ നിലവില്‍ വരുമ്പോള്‍ കേരളത്തിലെ പാല് വിപണിയില്‍ ഹൈടെക് വിപ്ളവമാകുകയാണ്. അടുത്ത മാസം ആദ്യ വാരം മില്‍മയുടെ 'എടിഎം കൌണ്ടറുകള്‍ </span><span padma_font_family_property="Times" new="" roman="" style="font-family:Times;">ANY TIME MILK (ATM)COUNTER</span><span padma_font_family_property="Manorama" style="font-family:Manorama;">S കൊച്ചി നഗരത്തില്‍ യാഥാര്‍ഥ്യമാകും.<br /><br />പാലിനു വേണ്ടി ബൂത്തുകള്‍ തോറും നെട്ടോട്ടമോടേണ്ട. ഫ്ളാറ്റുകള്‍ക്കു മുന്നില്‍ സ്ഥാപിക്കുന്ന <div id="box" style="display: none;"> <div class="fullborder" id="boxpad"> <table class="boxpad1" align="center" border="0" cellpadding="0" cellspacing="0" width="236"> <tbody><tr><td> </td></tr> </tbody></table> </div> </div> മില്‍ക്ക് വെന്‍ഡിങ് മെഷീനുകളില്‍ കാര്‍ഡ് ഇടേണ്ട താമസം, കാമധേനുവിനെപ്പോലെ വെന്‍ഡിങ് മെഷീനുകള്‍ പാലും തൈരും ചുരത്തും....<br />പാല് വിപണയില്‍ മില്‍മയുടെ പുത്തന്‍ പരീക്ഷണമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കൊച്ചി നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏഴിടത്താണു സ്ഥാപിക്കുക. ട്രയല്‍ റണ്‍ അടുത്തയാഴ്ച നടക്കും.<br /><br />മില്‍മ എറണാകുളം മേഖലാ യൂണിയനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെഷീനുകള്‍ എറണാകുളത്തെ ഹെഡ് ഓഫീസിലെ പ്രൊഡക്ഷന്‍ പ്ളാന്റില്‍ കഴിഞ്ഞ ദിവസം എത്തിച്ചു. മില്‍മ ഉപഭോക്താക്കള്‍ക്കുള്ള ഓണസമ്മാനമാണ് ഇതെന്നു എറണാകുളം മേഖല യൂണിയന് ചെയര്മാന് എം.ടി.ജയന് 'ബിസിനസ് <div style="clear: left; float: left; padding-top: 5px; padding-right: 1px; margin-top: 5px; margin-right: 1px;" align="left"> <!-- S.Nandi --> </div> മനോരമയോടു പറഞ്ഞു. വിജയകരമെന്നു കണ്ടാല്‍ എറണാകുളത്തിനു പുറമേ, മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും വ്യാപിപ്പിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റുന്നതിനൊപ്പം, വിപണിയില്‍ മില്‍മയുടെ കുതിപ്പിനു ശക്തി പകരുക എന്നതും ലക്ഷ്യമാണ്-ചെയര്മാന് പറഞ്ഞു.<br /><br />ഫ്ളാറ്റുടമകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുക. മെഷീനുകള്‍ 20 % ഡിസ്ക്കൌണ്ട് റേറ്റില്‍, ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നല്‍കും. പൂര്‍ണ ചുമതല ഇവര്‍ക്കാണ്. പാല്, തൈര് എന്നിവ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന കമ്മിഷനും ഇവര്‍ക്കുള്ളതാണ്. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പട്ടിക തയാറാക്കിയ ശേഷം 'സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും. ഇതിനു ശേഷമാണ് വെന്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുക. സ്റ്റോക്കു തീരുന്ന മുറയ്ക്ക് മില്‍മയുടെ മാര്‍ക്കറ്റിങ് വിഭാഗം എത്തി പാലും തൈരും എത്തിക്കും.<br />coutesey: Malayala Manorama dated august10,2009/business page<br /></span> </div><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com11tag:blogger.com,1999:blog-3870822781824769268.post-17990081377604428812009-07-14T09:57:00.001+05:302009-07-14T10:00:34.904+05:30വ്യക്തിഗത നികുതിയില്‍ വന്ന മാറ്റങ്ങള്‍ - Income TaxIncome Year = 2009-2010<br /><span style="font-size:130%;">വ്യക്തിഗത നികുതി ബാധ്യതയെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങൾ 2009 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തികളുടെ നികുതിരഹിത വരുമാനത്തിന്റെ പരിധി ഉയർത്തിയതാണ് അതിൽ പ്രധാനം. 65 വയസ് തികഞ്ഞ മുതിർന്ന പൗരൻമാരുടെ നികുതിരഹിത വരുമാനത്തിന്റെ പരിധി നിലവിലുളള 2,25,000 ത്തിൽ നിന്നും ഇൗ സാമ്പത്തിക വർഷം മുതൽ 2,40,000 രൂപ ആയി ഉയർത്തി. വനിതകളുടേത് 1,80,000 ത്തിൽ നിന്നും 1,90,000 രൂപ ആക്കി. ഇവർ ഒഴികെയുള്ള മറ്റെല്ലാ വ്യക്തികളുടെയും നികുതി രഹിത വരുമാന പരിധി 1,50,000 ത്തിൽ നിന്നും 1,60,000 ആയി ഉയർത്തി. 10 ലക്ഷം രൂപയ്ക്കു മേൽ വരുമാനമുളള വ്യക്തികളുടെ നികുതിയിൽ ചുമത്തിയിരുന്ന 10% സർചാർജ് നിർത്തലാക്കി. എന്നാൽ നിലവിലുളള 3% വിദ്യാഭ്യാസകരം മാറ്റമില്ലാതെ തുടരും.<br /><br />വകുപ്പ് 80 ഡി ഡി അനുസരിച്ച് ശാരീരികമായോ മാനസികമായോ നിർദ്ദിഷ്ട അംഗ വൈകല്യം 80% മെങ്കിലുമുളള ആശ്രിതരുടെ ചികിൽസാ ചെലവിന് അനുവദിച്ചിരുന്ന കിഴിവ് 75000 ത്തിൽ നിന്നും 1,00,000 രൂപയാക്കി. എന്നാൽ 80% ത്തിൽ താഴെ വൈകല്യമുള്ളവർക്ക് നിലവിലുളള 50,000 രൂപയുടെ കിഴിവിൽ മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷം മുതൽ ഇൗ ആനുകൂല്യം ലഭിക്കും.<br /><br />ശമ്പള വരുമാനക്കാരെ സംബന്ധിച്ച് ഏറെ ആശാവഹമല്ലാത്ത ചില മാറ്റങ്ങളാണ് ബജറ്റിൽ ഉളളത്. വകുപ്പ് 17 ൽ കൊണ്ടു വന്ന മാറ്റങ്ങൾ അനുസരിച്ച് നടപ്പു സാമ്പത്തിക വർഷം മുതൽ ജീവനക്കാരുടെ ഒാഹരി തിരഞ്ഞെടുക്കൽ അവകാശപദ്ധതി (ഇ എസ് ഒ പി) അനുസരിച്ചോ സ്വെറ്റ് ഇക്വിറ്റി ഒാഹരി അനുസരിച്ചോ സൗജന്യമായോ കുറഞ്ഞ നിരക്കിലോ തൊഴിലുടമ തൊഴിലാളിക്ക് ഒാഹരി കൊടുത്താൽ അവയുടെ വിപണി വിലയുമായുളള വ്യത്യാസം ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി കൊടുക്കണം. അതുപോലെ തൊഴിലുടമ തൊഴിലാളിയുടെ പേരിൽ അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്ക് ഒരു ലക്ഷത്തിലധികമായി നിക്ഷേപിക്കുന്ന തുക തൊഴിലാളിയുടെ വരുമാനമായി കണക്കാക്കും. ഫ്രിഞ് ബെനിഫിറ്റ് നികുതി എടുത്തു കളഞ്ഞെങ്കിലും പ്രത്യേകമായി നിർദ്ദേശിക്കുന്ന ഫ്രിഞ് ബെനിഫിറ്റ് അഥവാ സുഖസൗകര്യങ്ങൾ ഇനി മുതൽ ജീവനക്കാരന്റെ ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി കൊടുക്കണം.<br /><br />സ്വയം വിരമിക്കൽ പദ്ധതിയനുസരിച്ച് തുക ലഭിക്കുന്നവർ വകുപ്പ് 89(1) അനുസരിച്ചുളള ആനുകൂല്യം തേടിയിട്ടുണ്ടെങ്കിൽ വകുപ്പ് 10 ഉപ വകുപ്പ് 10(സി) അനുസരിച്ച് ഇതിനായി മാത്രം അനുവദിച്ചിരിക്കുന്ന കിഴിവ് ഇനി മുതൽ ലഭിക്കുകയില്ല. ബജറ്റിലൂടെ പ്രഖ്യാപിച്ച മറ്റൊരു പ്രധാന ആനുകൂല്യം വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കുള്ളതാണ്. നിലവിൽ നിർദ്ദിഷ്ട ഉന്നത വിദ്യാഭ്യാസത്തിനു മാത്രമുളള വായ്പയുടെ പലിശയ്ക്കു മാത്രമായിരുന്നു നികുതി കിഴിവ്. ഇനി മുതൽ സീനിയർ സെക്കൻഡറി പരീക്ഷയോ അതിനു തത്തുല്യമായ ഏതെങ്കിലും പരീക്ഷയോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പാസായശേഷം തുടർന്നു നടത്തുന്ന ഏതു വിദ്യാഭ്യാസത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് പരിധി ഇല്ലാതെ കിഴിവ് അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ എടുക്കുന്നയാൾക്കാണ് പലിശയുടെ കിഴിവ്.<br /><br />നിലവിൽ അംഗീകൃത പെൻഷൻ ഫണ്ടിലേക്കുളള നിക്ഷേപത്തിനുളള കിഴിവ് ശമ്പള വരുമാനക്കാർക്കു മാത്രമാണ് അനുവദിച്ചിരുന്നത്. വകുപ്പ് 80 സിസിഡി അനുസരിച്ച് ഉളള ഇൗ കിഴിവ് ഇനി മുതൽ വ്യക്തികളായ നികുതിദായകർക്കെല്ലാം തേടാവുന്നതാണ്.<br /><br />നിലവിൽ ബന്ധുക്കളിൽ നിന്നല്ലാതെ 50,000 രൂപയ്ക്കു മേൽ പണമായി ലഭിക്കുന്ന സമ്മാനത്തുക വരുമാനമായി കണക്കാക്കി നികുതി നൽകേണ്ടതുണ്ട്. എന്നാൽ വകുപ്പ് 56(2) ൽ കൊണ്ടു വന്ന ഭേദഗതി പ്രകാരം ഇനി മുതൽ പണമല്ലാതെ സമ്മാനമായി ലഭിക്കുന്ന വസ്തുവകകളെയും ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവന്നു.<br /></span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com2tag:blogger.com,1999:blog-3870822781824769268.post-76012991349002041382009-07-14T09:50:00.001+05:302009-07-14T09:55:22.514+05:30ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ എന്തൊക്കെ രേഖകള്‍.<span style="font-size:130%;">ഡിഗ്രി പഠനം കഴിഞ്ഞ ദിവ്യയ്ക്ക് സ്കോളർഷിപ്പ് തുക കിട്ടിയത് ചെക്കായിട്ടാണ്. ചെക്ക് മാറി പണമാക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് തുറക്കണം. അക്കൗണ്ട് തുറക്കാനായി വീടിനടുത്തുള്ള ബാങ്കിലെത്തി. ബാങ്കിൽ അക്കൗണ്ടുള്ള ആരെങ്കിലും അക്കൗണ്ട് പരിചയപ്പെടുത്തണം. ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം ഉറപ്പുവരുത്തുന്നതിനുമായി വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പാസ്പോർട്ടിന്റെ ഫോട്ടോകോപ്പിയും ആവശ്യപ്പെട്ടു. ഇതു രണ്ടും ഇല്ലെങ്കിൽ റേഷൻ കാർഡ്, മറ്റ് ഏതെങ്കിലും ഐഡന്റിറ്റി കാർഡ്, ടെലിഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ ഏതെങ്കിലും വേണം. ഇതോടൊപ്പം ഫോട്ടോയും. കൂലിത്തൊഴിലാളിയായ അമ്മയോടൊപ്പം താമസിക്കുന്ന ദിവ്യയ്ക്ക് ഇവയൊന്നുമില്ല. മാത്രമല്ല, റേഷൻ കാർഡിൽ പേര് വിട്ടു പോയിരുന്നുതാനും. അവസാനം വാർഡ് മെംബറെകണ്ട് സർട്ടിഫിക്കറ്റ് വാങ്ങിയാണ് അക്കൗണ്ട് തുറന്നു ചെക്ക് മാറി പണമാക്കാൻ സാധിച്ചത്.<br /><br />തിരിച്ചറിയൽ രേഖകൾ കർശനമാക്കിയ ശേഷം ഇത്തരത്തിൽ പലർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വരുന്ന പ്രയാസങ്ങൾ റിസർവ്വ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഒരു വർഷം 1,00,000 രൂപയിൽ താഴെ മാത്രം വരവു വരുന്നതും ഒറ്റത്തവണ നീക്കിയിരിപ്പു തുക 50,000 രൂപയിൽ കൂടുതലുമാകാത്ത സാധാരണ നോ-ഫ്രിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഇനി ഫോട്ടോയും ഇടപാടുകാരൻ നൽകുന്ന സത്യവാങ്മൂലവും മതിയെന്നു റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നു.<br /><br />ഇത്തരം അക്കൗണ്ടുകളിൽ ചെക്ക് ബുക്ക് ലഭിക്കില്ല. ബാങ്കിൽ നേരിട്ടു ഹാജരായി വിത്ഡ്രാവൽ ഫോം ഉപയോഗിച്ചു പണം പിൻവലിക്കണം. ഏറ്റവും കുറഞ്ഞ തുക അക്കൗണ്ടിൽ ബാക്കി നിർത്തിയിരിക്കണമെന്ന നിബന്ധനയുമില്ല. ഒാരോ അർധവർഷവും 25ൽ കൂടുതൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.<br /><br />സാധാരണ സേവിംഗ്സ് ബാങ്കിൽ ലഭിക്കുന്ന പലിശനിരക്ക് ഇത്തരം അക്കൗണ്ടുകളിലും ലഭിക്കും. ചുരുക്കം ചില ബാങ്കുകൾ ഇത്തരം അക്കൗണ്ടുകളിൽ ഡെബിറ്റ് കാർഡ് നൽകുന്നുമുണ്ട്. ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ടുകളിൽ ബാക്കിനിൽക്കുന്ന തുക 50,000 ൽ കൂടുകയോ, ആകെ ഒരു വർഷം അട? തുക 1,00,000 ൽ കവിയുകയോ ചെയ്താൽ സാധാരണ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ബാങ്കുകൾക്ക് ആവശ്യപ്പെടാം.<br /><br />അച്ഛനമ്മമാരോടൊത്തു ജീവിക്കുന്ന മക്കൾ, മുതിർന്ന മക്കളോടൊപ്പം താമസിക്കുന്ന അച്ഛനമ്മമാർ തുടങ്ങിയവർക്ക്, സ്വന്തം പേരിൽ ഇലക്ട്രിസിറ്റി, ടെലിഫോൺ തുടങ്ങിയവ ഇല്ലാത്തതിനാൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ അഡ്രസ്സ് പ്രൂഫ് നൽകാൻ പ്രയാസം അനുഭവപ്പെടാറുണ്ട്. അക്കൗണ്ട് തുറക്കേണ്ട വ്യക്തി തന്റെ കൂടെയാണ് സ്ഥിരമായി താമസിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്ന അടുത്ത ബന്ധുവിന്റെ കത്തും അവരുടെ തിരിച്ചറിയൽ രേഖകളും ഹാജരാക്കി ഇനി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഇപ്പോൾ താമസിക്കുന്ന അഡ്രസിൽ അക്കൗണ്ട് തുടങ്ങേണ്ട വ്യക്തിക്കു ലഭിച്ച തപാൽ ഉരുപ്പടികളും അധിക രേഖകളായി ബാങ്കുകൾക്കു സ്വീകരിക്കാം.<br /><br />ആന്റി മണി ലോൻഡറിങ് അഥവാ പണം വെള്ളപൂശൽ തടയൽ നിയമപ്രകാരമാണ് ബാങ്കുകൾ അക്കൗണ്ട് തുറക്കാനായി തിരച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നത്. അനധികൃത പണത്തിന്റെ ഉറവിടം, പണമിടപാടുകാരന്റെ വിവരങ്ങൾ, പണം സ്വീകരിക്കുന്നവരുടെ വിവരങ്ങൾ ഇവയൊക്കെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതും ഇത്തരം പണം സാധാരണ രീതിയിൽ സാമ്പത്തിക രംഗത്ത് അനധികൃതമായ രീതിയിൽ വിനിയോഗിക്കുന്നതും തടയുന്നതിനാണ് ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം തിരിച്ചറിയുന്നതിനും ബാങ്കുകൾ രേഖകൾ ആവശ്യപ്പെടുന്നത്.<br /><br />ഇടപാടുകാരുടെ തിരി?ച്ചറിയൽ സംബന്ധിച്ചു അനുവർത്തിച്ചുപോരുന്ന നടപടിക്രമങ്ങൾ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരടക്കം, യഥാർഥ ഇടപാടുകാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നു ബാങ്കുകൾ ഉറപ്പുവരുത്തണം. ബാങ്കിന് യുക്തമെന്നു തോന്നുന്ന ഏതു രേഖകളും സ്വീകരിച്ചു കുഴപ്പക്കാരല്ലെന്നു ബോധ്യപ്പെട്ട ഇടപാടുകാർ അക്കൗണ്ട് തുറക്കുന്നതിനു റിസർവ്വ് ബാങ്ക് എതിരല്ല.<br /><br />കടപ്പാട്: മലയാള മനോരമ പത്രം. 12-7-2009<br /></span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com1tag:blogger.com,1999:blog-3870822781824769268.post-77432876915976279842009-05-18T09:14:00.000+05:302009-05-18T09:15:16.755+05:30സേവിംഗ്സ് ബാങ്ക് അക്കൌണ്ട് - പുതിയ പലിശക്രമംറിസര്വ് ബാങ്കിന്റെ പുതിയ നയപ്രകാരം രാജ്യത്തെ 30 കോടിയിലേറെ വരുന്ന സേവിംഗ്സ് ബാങ്ക് (SB account) അക്കൌണ്ട് ഉടമകള്‍ക്ക് <a href="http://www.thehindubusinessline.com/2009/04/22/stories/2009042251530600.htm">ദിവസ ബാക്കിയുടെ അടിസ്ഥാനത്തില്‍</a> പലിശ ലഭിക്കാന്‍ പോകുന്നു.<br /><br />ഓരോരുത്തരുടേയും 10 മുതല്‍ അവസാന തീയതി വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ അക്കൌണ്ടിലുള്ള ഏറ്റവും കുറഞ്ഞ തുകക്കാണ് ഇപ്പോള്‍ അക്കൌണ്ട് ഉടമകള്‍ക്ക് പലിശ നല്‍കുന്നത്. അതു തന്നെ മാസം തോറും അക്കൌണ്ടില്‍ വരവു വക്കാറില്ല. മാസാടിസ്ഥാനത്തില്‍ കണക്കാക്കുന്ന പലിശ ആറു മാസം കൂടുമ്പോള്‍ മാത്രമാണ് അക്കൌണ്ടില്‍ വരവു വക്കുന്നത്.<br /><br />അക്കൌണ്ടിലെ അതതുദിവസത്തെ നീക്കിയിരിപ്പിനു പലിശ കണക്കാക്കണമെന്ന നയപ്രഖ്യാപനത്തിലെ നിര്‍ദ്ദേശം 2010 ഏപ്രില്‍ ഒന്നിനു നടപ്പില്‍ വരും. [വാര്‍ത്ത: മലയാള മനോരമ 22-04-2009 ]<br /><br /><span style="text-align: left;font-family:Manorama;" padma_font_family_property="Manorama" ></span><span style="text-align: left;font-family:Manorama;" padma_font_family_property="Manorama" >update<br />----------<br />ഉദാഹരണത്തിന്, ജനുവരി മാസം ഒന്നാം തീയതി അക്കൌണ്ടില്‍ 20,000 രൂപ ശമ്പളമായി വരവു വയ്ക്കുന്നു. അഞ്ചാം തീയതി വീട്ടുചെലവുകള്‍ക്കും മറ്റുമായി 14,000 രൂപ പിന്‍വലിച്ചു. സുഹൃത്ത് കടം വാങ്ങിയ വകയില്‍ തിരിച്ചു നല്കിയ 5000 രൂപ 12-ാം തീയതി അക്കൌണ്ടില്‍ തിരിച്ചടച്ചു. ഇൌ അക്കൌണ്ടില്‍ 28-ാം തീയതി വായ്പയില്‍ തിരിച്ചടയ്ക്കാനുള്ള 5000 രൂപ അക്കൌണ്ടില്‍ നിന്നു കിഴിവു ചെയ്തു. ഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയില്‍ 3.5 ശതമാനം പലിശ കണക്കു കൂട്ടിയാല്‍ ജനുവരി മാസം ലഭിക്കുന്ന പലിശ 18 രൂപയായിരിക്കും. 10-ാം തീയതിക്കും 31-ാം തീയതിക്കും ഇടയില്‍ അക്കൌണ്ടില്‍ ബാക്കി നില്ക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയായ 6000 രൂപയ്ക്ക് മാത്രം പലിശ ലഭിക്കും. അതും അക്കൌണ്ടില്‍ വരവു വയ്ക്കുന്നത് അടുത്ത ഏപ്രില്‍ മാസത്തില്‍ മാത്രം.<br /><br />എന്നാല്‍ വരാന്‍ പോകുന്ന പുതിയ രീതിയില്‍ ഒാരോ ദിവസത്തിലും ബാക്കി നില്ക്കുന്ന തുകയ്ക്കും പലിശ ലഭിക്കും. ഒാരോ ദിവസവും ബാക്കി നിര്‍ത്തിയ തുക എത്ര ദിവസം നിന്നോ, അത്രയും പലിശ കണക്കു കൂട്ടാം. ഇതേ ഉദാഹരണത്തില്‍, പുതിയ രീതിയില്‍ പലിശ കണക്കു കൂട്ടിയാല്‍ 165 രൂപ ലഭിക്കും.<br /><br />വ്യക്തികള്‍ക്കുള്ള സാധാരണ ബാങ്ക് നിക്ഷേപങ്ങളില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നത് സേവിങ്സ് ബാങ്ക് അക്കൌണ്ടിലാണ്. മൂന്നു മുതല്‍ 3.5 വരെ ശതമാനം മാത്രമാണ് വാര്‍ഷിക പലിശ നിരക്ക്. മിക്ക ബാങ്കുകളും ഒാരോ മൂന്നു മാസത്തിലും ശരാശരി ഒരു കുറഞ്ഞ തുക അക്കൌണ്ടില്‍ ബാക്കി നില്ക്കണമെന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. ഒാരോ ദിവസവും ബാക്കി നില്ക്കുന്ന തുക കൂട്ടി, 90 കൊണ്ടു ഭാഗിച്ചെടുക്കുന്ന തുകയാണ് ആവറേജ് ക്വാര്‍ട്ടേര്‍ലി ബാലന്‍സ്. ഇത് ഒാരോ ബാങ്കിനും ശാഖകള്‍ക്കും വ്യത്യസ്തമായ തുകകള്‍ ആയിരിക്കും. നിഷ്കര്‍ഷിച്ചിട്ടുള്ള തുകയില്‍ കുറഞ്ഞാല്‍ പിഴ ഇൌടാക്കും. എന്നാല്‍ ഇതു പരിപാലിച്ച് തുക ഇട്ടിരുന്നാല്‍ പലിശ നിരക്കില്‍ മാറ്റമില്ല. ഇതേ തുക സ്ഥിര നിക്ഷേപമായി ഇട്ടാല്‍ ഇതിന്റെ ഇരട്ടിയിലധികം പലിശ ലഭിക്കും.<br /><br />സാധാരണക്കാരുടെ അക്കൌണ്ടായ സേവിങ്സ് ബാങ്കില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിന്റെ ആദ്യ പടിയായി പലിശ കണക്കു കൂട്ടുന്ന രീതിയിലുണ്ടാകുന്ന മാറ്റത്തെ കണക്കാക്കാം. അടുത്തതായി എല്ലാ മാസവും പലിശ കണക്കു കൂട്ടി അക്കൌണ്ടില്‍ വരവു വച്ചു നല്‍കുന്നതിനുള്ള പരിഷ്കാരം വരുമെന്നു കരുതാം. അതിനടുത്ത പടിയായി ആവറേജ് ക്വാര്‍ട്ടേര്‍ലി ബാലന്‍സ് തുക അക്കൌണ്ടില്‍ ബാക്കി നിര്‍ത്തുന്നവര്‍ക്ക്, ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്ന പലിശ നിരക്കും ബാധകമാകുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ മാത്രമേ സാധാരണക്കാരുടെ അക്കൌണ്ടായ സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ ഇന്നു നിലനില്‍ക്കുന്ന അപാകതകള്‍ക്ക് പരിഹാരമാകൂ.[Malayala Manorama dated 18-5-2009]</span><div class="blogger-post-footer">നന്ദി, വീണ്ടും വരിക. ഒരു കോപ്പി റൈറ്റും ഇവിടെ ബാധകമല്ല.</div>അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.com10